Sunday, May 27, 2012

occupy wallstreet




ഒക്യുപൈ വാള്സ്ട്രീറ്റ്
അസീസ് കെ എസ്
അമേരിക്കയുടെ സ്വന്തം ഹ് രീ൪.
കോ൪പ്പറേറ്റ് മുതലാളിത്വത്തിന്റെ ശിരസ്സായവാള്സ്ട്രീറ്റില്രോഷക്കാറ്റായി അമേരിക്കയിലെ രിദ്രല്ക്കരിപ്പെടുന്നനതതീ൪ത്ത പ്രതിരോധത്തിന്റെ,പ്രതിഷേധത്തിന്റെ ‌‌ഹ് രീ൪.
ഒക്യുപൈ വാള്സ്ട്രീറ്റ്.
യിലെ കുട്ടിയെപ്പോലെ വിളിച്ചുപയുന്നു,രും യാന്പ്പെടുന്ന കാര്യങ്ങള്‍: അമേരിക്കമ്മുടെ അമേരിക്കല്ല‌. മ്മുടെ പിതാക്കന്മാ൪ സ്വപ്നം ണ്ടഅമേരിക്കല്ല‌.ലോകത്തിന്റെ മ്പത്തു മുഴുവനും ഒരു ചെറിയന്യൂനക്ഷം അപരിച്ചുവച്ചിരിക്കുന്നു. അവ൪ സാമ്പത്തികവ്യസ്ഥിതി നിയന്ത്രിക്കുന്നു.വാള്സ്ട്രീറ്റ് ബാങ്കുകള്നിയന്ത്രിക്കുന്നു.ആഗോളമിലിട്ടറിയും ഭരണവും നിയന്ത്രിക്കുന്നു.ദുരിതനുഭവിക്കുന്നഒരു ഹാജവിഭാഗം കൂടുതല്രിദ്രരായി മാറിക്കൊണ്ടിരിക്കുമ്പോള്ഇവ൪ കൂടുതല്കൂടുതല്നികരായി മാറുന്നു.മ്മെപ്പോലെ കോടി നുഷ്യ൪ക്ക് മാന്യമായ ഒരു ജീവിതം ഇവ  നിഷേധിക്കുന്നു.മുക്കുണ്ടായിരുന്നജോലികള്വ൪ന്നെടുത്ത് കരാറുജോലികളും പാ൪ട്ട്ടൈം ജോലികളുമാക്കി മാറ്റുന്നു.
   ആഗോളമൂലനം തയെ ലാഭമായഒരു സ്ഥിരനിക്ഷേപമാക്കി മാറ്റുന്നു. അപമാനം ഹിച്ചും എപ്പോഴും ഷ്ടപ്പെടാവുന്നതൊഴില്ഷ്ടമോ൪ത്ത്, ജിജ്ഞാസയില്‍,ഒരു തൊഴിലാളി റ്റൊരു തൊഴിലാളിയോട് ല്ത്തിലേ൪പ്പെട്ട് സ്പരം ശത്രുവും വുമായി കരുതി കുത്തിമരിക്കുന്നു. ച്ചരുടെ ഉദാഹങ്ങള്‍. അവ൪ ധീരന്മാ൪.പരാജയത്തിന്റെ കാരണം പരാജയപ്പെട്ടവ൪ തന്നെ. വിജയിക്കാത്തവ൪ ഭീരുക്കള്‍.
   ഒക്യുപൈ വാള്സ്ട്രീറ്റ് ലോകത്തോട് യുന്നു:ഇത് നാം സ്വപ്നം ണ്ട സ്വാതന്ത്ര്യത്തിന്റെ, നാധിപത്യത്തിന്റെ അമേരിക്കല്ല‌. ഇത് യാണ്.ലോകയുടെ ‌. ഷോപ്പിംഗ് മാളുകളായും ഓഫീസുകളായും ണിയിടങ്ങളായും അഭയാ൪ത്ഥിക്യാമ്പുകളായും ഗെറ്റോകളായും നീളുന്നു,ആഗോള മുതലാളിത്വത്തിനുവേണ്ടി.
99 ശതമാനമായ നമ്മള്
ഒക്യുപൈ വാള്സ്ട്രീറ്റ് സാമൂഹ്യ സാമ്പത്തിക അസമത്വത്തിനെതിരെ ഉയ൪ന്ന ഒരു അന്താരാഷ്ട പ്രസ്ഥാനമാണ്.ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കോ൪പറേറ്റുകള്ക്കെതിരെ,ആഗോള സാമ്പത്തിക വ്യവസ്ഥിതിക്കെതിരെ അത് ജനകീയ പ്രതിഷേധപ്രസ്ഥാനമുയ൪ത്തുന്നു.ഒരു പിടി ഉപ്പുകുറുക്കി ബ്രിട്ടീഷ് സാമ്പ്രാജ്യത്വത്തിനെതിരെ പോരാടി വിജയിച്ച മഹാത്മാഗാന്ധിയുടെ ജനകീയ സമരത്തില്നിന്നും കറുത്ത ആഫ്രിക്കക്കാരുടെ പോരാട്ടജ്വാലയായ നെല്സണ്മണ്ടേലയില്നിന്നും കാറല്മാക്സില്നിന്നും അവ൪ ആവേശമുള്ക്കൊള്ളുന്നു. ഒരു ചെറിയ ന്യൂനപക്ഷത്തിനു ഗുണകരമായ, മഹാഭൂരിപക്ഷത്തെ ഒഴിച്ചിടുന്ന, കോ൪പ്പറേറ്റ് വികസനത്തിനെതിരെ പോരാടുവാന്അത് ജനങ്ങളോട് ആവശ്യപ്പെടുന്നു.നമ്മള്‍ 99 ശതമാനം എന്നതാണ്  അവരുയ൪ത്തുന്ന മുദ്രാവാക്യം.സ്റ്റോക് മാ൪ക്കറ്റ് കാളക്കൂറ്റനു മുകളില്കയറി നിന്നു നൃത്തം ചെയ്യുന്ന പെണ്കുട്ടിയാണ് അതിന്റെ ലോഗൊ.
   അമേരിക്കയില്സാമ്പത്തിക അസമത്വം വളരുന്നു. സമ്പത്ത് മുഴുവനും ഒരു ശതമാനം വരുന്ന സമ്പന്ന ന്യൂനപക്ഷത്തിലേക്കൊഴുകുന്നു. അടിസ്ഥാന ജനത ദുരിതമനുഭവിക്കുന്നു.
   കാനഡയിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പായ ആഡ്ബസ്റ്റേസാണ് ഒക്യുപൈ വാള്സ്ട്രീറ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.കൈറോവിലെ തഹ്രീ൪സ്ക്വയ൪പ്രതിഷേധത്തിന്റേയും അറബ് സന്ത കലാപങ്ങളുടേയും പശ്ചാത്തലത്തിലാണ് അമേരിക്കയുടെ സ്വന്തം തഹ് രീറായി ഇവ൪ ഒക്യുപൈ പ്രസ്ഥാനത്തിനു രൂപം കൊടുക്കുന്നത്.
   ആറു മാസങ്ങള്ക്കു മുമ്പു തുടങ്ങിയ രോഷപ്രസ്ഥാനം വളരെ വേഗത്തില്ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചു. 82 രാജ്യങ്ങളില്‍, 95 നഗരങ്ങളിലായി പ്രതിഷേധസമരങ്ങള്പട൪ന്നു.എല്ലാ ജില്ലാ സാമ്പത്തിക തലസ്ഥാനങ്ങളും പ്രതിരോധിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. ആഗോളഅസംതൃപ്തിയുടെ ക്തമായഒരു തിര‌. തിരലിയ ആള്ക്കൂട്ടമായി അവരുടെ രീരവും ബ്ദവുമായി സ്പരം സംസാരിക്കുന്നു. കൂട്ടമായപ്ര൪ത്തനം വേണമെന്ന് ആവശ്യപ്പെടുന്നു.
കോ൪പ്പറേറ്റ്മുതലാളിത്വത്തിന്റെ ഭീകരമുഖം
അമേരിക്കയുടെ സാമ്പത്തികസിരാകേന്ദ്രമാണ് ലോവ൪മാന്ട്ടന്‍.ഒക്യുപൈ എന്നത് നാം സാധാരകാണുന്ന പ്രതിഷേധജാഥയോ അതിനുശേഷമുള്ളപിരിഞ്ഞുപോക്കോ അല്ല‌.പൊതുസ്ഥലം യ്യക്കി അതില്കുടിപാ൪ക്കുകയാണ് ഒക്യുപൈ. ഘടനയോടുള്ള ശക്തമായ എതി൪പ്പ്, നിയമനിഷേധം, അതുവഴി മഹത്തായ ഒരു ത്യാഗം. സമരത്തിനു സമാനമായ ധാരാളം പോരാട്ട‌ങ്ങള്പലയിടത്തുമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് തെരുവുകളിലൂടെയുള്ള വിദ്യാ൪ത്ഥികളുടെ ഫീസ് വ൪ദ്ധനവിനെതിരെയുള്ള ജാഥ, ഗ്രീസിലേയും സ്പെയിനിലേയും ഗവണ്മെന്റ് വിരുദ്ധ കലാപങ്ങള്‍, അറബ് വസന്ത കലാപങ്ങള്എന്നിവ ചില ഉദാഹരണങ്ങള്മാത്രം.ഒക്യുപൈ വാള്സ്ട്രീറ്റ് ജനറല്അസംബ്ലി കൂടി പ്രഖ്യാപിച്ച മുദാവാക്യമാണ് നമ്മള്‍ 99 ശതമാനക്കാ൪.അവരുടെ ഡോകുമെന്റുകളില്എഴുതുന്നു:അമേരിക്കയില്‍ 15 ശതമാനം കുടുംബങ്ങള്ഭക്ഷണമില്ലാത്തവരാണ്.50 ദശലക്ഷം അമേരിക്കക്കാ൪ രോഗം വന്നാല്ചികില് ലഭ്യമാകാതെ രിക്കേണ്ടിവരുന്നു.എല്ലാ ചികില്സയും സ്വകാര്യവല്ക്കരിച്ചിട്ടുള്ള രാജ്യത്ത് ഹെല്ത്ത് ഇന്ഷ്വറന്സ് ഇല്ലാതെ ചികില് ലഭ്യമല്ല. 42 ദശലക്ഷം ജനത ദാരിദ്യരേഖയ്ക്കു താഴെ ദുരിതമനുഭവിച്ചു ജീവിക്കുന്നു.ദാരിദ്യരേഖ എന്നത് ഐക്യരാഷ്ട സഭയുടെ നി൪വ്വചനമനുസരിച്ച് ദിനംപ്രതി ഒന്നിനും രണ്ടിനുമിടയില്  ഡോള൪ കൊണ്ടു ജീവിക്കുക എന്നതാണ്.
   അതേസമയം വന്കിട കമ്പനികളുടെ ശമ്പളവും ആനുകൂല്യങ്ങളും പല ഇരട്ടി വ൪ദ്ധിച്ചു.ഒരു ശരാശരി തൊഴിലാളിയുടെ കൂലി 1970 നേക്കാള്പത്തു ശതമാനം താഴെയായി.  വരുമാനത്തിന്റെ അസമത്വം ഭയാനകമാണ്.അമേരിക്കയിലെ സമ്പന്നരായ 20 ശതമാനം വരുന്നവ൪ സമ്പത്തിന്റെ 85 ശതമാനം കയ്യടക്കിവച്ചിരിക്കുന്നു. 85 ശതമാനത്തില്വരുന്ന ഒരു ശതമാനം പേ൪ ആണ് അതിന്റെ 60 ശതമാനവും അപഹരിച്ചിരിക്കുന്നത്.2008 ലെ മാന്ദ്യത്തെത്തുട൪ന്ന് തൊഴില്നഷ്ടപ്പെടുകയും കൂലി കുറയുകയും ചെയ്തപ്പോള് ടോപ് ഒരു ശതമാനത്തിന്റെ സമ്പത്ത് വ൪ദ്ധിച്ചിരിക്കുന്നുവെന്ന അല്ഭുതകാഴ്ചയാണ് നാം കണ്ടത്.
   എന്നിട്ടുപോലും സമ്പന്നരുടെ മേല്ടാക്സ് ചുമത്തുന്നില്ല.മധ്യവ൪ഗ്ഗ തൊഴിലാളികള്കൊടുക്കുന്ന ടാക്സിനേക്കാളും കുറവാണ് ഇവ൪ കൊടുക്കുന്നത്.നികുതി വെട്ടിപ്പിലൂടെ ഒഴുകുന്ന പണം ദരിദ്രരാജ്യങ്ങളില്മിഷനറി പ്രവ൪ത്തനത്തിനും ഗവണ്മെണ്ടുകളെ വിലക്കുവാങ്ങുന്നതിനും ഉപയോഗിക്കുന്നു.ബുഷിന്റെ പാ൪ട്ടിയായ റിപ്പബ്ലിക്കന്പാ൪ട്ടി ഇവരെ ടാക്സ് ചുമത്തുന്നതില്നിന്നും രക്ഷിക്കുന്നു.പ്രത്യുപകാരമായി അംഗങ്ങളെ പാ൪ലമെന്റിലേക്ക് ജയിപ്പിച്ചുവിടുന്നു.ഇലക്ഷന്ഫണ്ടിലേക്ക് ഭീമന്സംഭാവന നല്കുന്നു.ലോബിയിസ്റ്റുകള്വഴി വന്കമ്മീഷനുകള്കൊടുക്കുന്നു.
   മുമ്പു കമ്മൂണിസ്റ്റ് രാജ്യങ്ങളിലും ഇപ്പോള്ഇസ്ലാമിക രാഷ്ടങ്ങളിലും യുദ്ധം ഉല്പ്പാദിപ്പിച്ച് അവരുടെ വിഭവങ്ങള്അപഹരിക്കുന്നു.പാവ ഗവണ്മെണ്ടുകളെ സൃഷ്ടിക്കുന്നു.യുദ്ധക്കരാറുകള്വഴി കോ൪പ്പറേറ്റുകള്യുദ്ധവ്യവസായം തുട൪ന്നുകൊണ്ടിരിക്കുന്നു.
ഭാവി ശ്യൂന്യമായവ൪.
മ്മുടെ യൂണിവേഴ്സിറ്റികള്‍ ,രാഷ്ടത്തിന്റെ സ്വപ്നം വിരിയിച്ച ക്ലാസ്മുറികള്‍, എങ്ങിനെ   നിലയിലെങ്ങിനെയെത്തി, കാനഡയിലെ സൈമന്ഫ്രേസ൪ യൂണിവേഴ്സിറ്റിയിലെ ഡോ. ഹൊ൪വിറ്റ്സ് അതിശപ്പെടുന്നു.ക്കേ അമേരിക്കയിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഒരു ള്ച്ചല്മാറ്റം വന്നുകഴിഞ്ഞു.ഒരിക്കള്പ്രഭംഗത്തിനും ഉറ്റരുടെ
ത്തിനും ഹിയാവാതെ കൌണ്സില൪മാരെ സമീപിച്ചിരുന്ന കുട്ടികള്ഇന്ന് മെന്റ്ല്ഹെല്ത്ത് സ൪വ്വീസിനുവേണ്ടി ക്യൂ നില്ക്കുന്നു.യാനമായശ്യൂന്യഅവരെ വേട്ടയാടുന്നു.ഒരിക്കല്ശ്യൂന്യാകാശ വേഷത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചു സ്വപ്നം
ണ്ടിരുന്നകുട്ടികള്ജിജ്ഞാസയുടേയും ആധിരോഗത്തിന്റേയും അടിമളായിരിക്കുന്നു.
   ഞാന്കോളേജില്എത്തിയത് വളരെ പ്രതീക്ഷയോടെയാണ്,ഒരു യൂണിവേഴ്സിറ്റി വിദ്യാ൪ത്ഥി ഹൊ൪വിറ്റ്സിനെഴുതി.കടം വാങ്ങിയ തുകയുമായി, ഒരു ജീവിതം കിട്ടുമെന്ന പ്രതീക്ഷയില്‍.എന്റെ ഗേള്ഫ്രണ്ടും കൂടെ പഠിക്കുന്നുണ്ട്.സദാ പ്രസന്നയായിരുന്നവള്ഒന്നും ചെയ്യാനില്ലാത്ത വിദ്യാഭ്യാസത്തിന്റെ ശ്യൂന്യതയോ൪ത്ത് മൂകയായിമാറി.ഐട്യൂണിന്റേയും ഐപാഡിന്റേയും ഉയ൪ന്നുപൊങ്ങുന്ന ഗ്രാസിന്റേയും അന്തരീക്ഷം. അ൪ത്ഥരഹിതമായ കുറെ പ്രോജക്റ്റുകളും അസൈന്മെന്റുകളും. ഇന്റ്൪നെറ്റില്നിന്ന് പക൪ത്തി അത് പൂ൪ത്തിയാക്കൂന്ന കുട്ടികള്‍.
   ഞങ്ങള് വിദ്യാഭ്യാസത്തിനുവേണ്ടി വരുത്തി വച്ച കടഭാരം നോക്കി, ഒരിക്കലും എന്തിനുവേണ്ടി എന്നു മനസ്സിലാകാത്ത ഒരു സാമ്പത്തിക വ്യവസ്ഥിതിയെ നോക്കി, ഞങ്ങള്രണ്ടുപേരും കാമ്പസ് വിട്ടിറങ്ങി.
നാമെങ്ങിനെ ഇങ്ങിനെയായി?
അമേരിക്കയില്ഒരു ഹ് രീ൪ സ്ക്വയറിന്റെ ആവശ്യമുണ്ടോ? മുബാറക്കിനെപ്പോലെ , ഗദ്ദാഫിയെപ്പോലെ ക്രൂരനായ ഒരു ഏകാധിപതി അമേരിക്കരിക്കുന്നില്ല‌. അഭിപ്രായങ്ങള്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്.കോടതിയുണ്ട്.നിയമുണ്ട്.ത്രസ്വാതന്ത്ര്യമുണ്ട്.
   എന്നിട്ടും അമേരിക്കയില്എന്തുകൊണ്ട് ഇത്രസാമ്പത്തികഅസത്വം നിലനില്ക്കുന്നു?
   ഫ്രീമാ൪ക്കറ്റുകള്ഒരു സ്വന്ത്രമൂഹത്തെ യിക്കേണ്ടതാണ്.എന്നിട്ടും ലോകമെമ്പാടുമുള്ളഅടിസ്ഥാനകൈകാലിട്ടടിക്കുന്നതെന്തുകൊണ്ട്? പൊതുനന്മയും ണ്മെണ്ടും കോ൪പറേറ്റുകളുടെ പിന്നിരയിലേക്കു ലിയുന്നതെന്തുകൊണ്ട്? മ്മൂണിസ്റ്റ് വ്യസ്ഥിതി തക൪ന്നുവെന്ന് കോ൪പറേറ്റു കൂടം യുമ്പോള് മുതലാളിത്വവ്യസ്ഥിതി രാജമാണെന്ന് മുതലാളിത്വവ്യസ്ഥിതിയില്ജീവിക്കുന്നങ്ങള്വിളിച്ചുപറയുന്നു.   അമേരിക്കയില്രിദ്രരായകുറ്റവാളികളെക്കൊണ്ട് യിലുകള്നിറഞ്ഞിരിക്കുന്നു. യിലുകള്പോലും രാ൪ മ്പനികളെക്കൊണ്ട്
നടത്തിക്കുന്നു.എല്ലാ സെക്യൂരിറ്റിയും സ്വകാര്യല്ക്കരിക്കപ്പെട്ടിരിക്കുന്നു. Elliot Currie Reckoning: Drugs, the Cities and the American Future  എന്ന പുസ്തകത്തില്ക൪ന്നഅമേരിക്കയുടെ ചിത്രം വിവരിക്കുന്നു.Timothy Lynch, After Prohibition  എന്ന പുസ്തകത്തില്എഴുതുന്നു: ഫെഡല്യിലിലെ 60 മാനവും പ്രൊവിന്സ് യിലിലെ 25 ശതമാനവും ഡ്രഗ് കുറ്റവാളികളാണ്.  66 മാനം ജൂനിയ൪ ആന്റ് സീനിയ൪ ഹൈസ്കൂള്കുട്ടികള്ആള്ക്കഹോള്ഉപയോഗിച്ചിട്ടുള്ളവരാണെന്ന് എഴുതുന്നു. 33മാനം കുട്ടികള്എക്സ്റ്റാസി ,”ഐസ്”, കൊകെയിന്, ഹെറോയിന് മിതാംഫിറ്റാമിന്എന്നിവ ഉപയോഗിച്ചിട്ടുള്ളവരാണ്.ടൊറൊണ്ടൊയിലെ തെരുവുയുവാക്കളില്‍ 83 ശതമാനം പേ൪ കന്നബീസ് ഉപയോഗിച്ചിട്ടുള്ളവരാണ്.കുട്ടികള്ബിഹേവിയ൪ പ്രോബ്ലത്തിനു അടിമളാണ്.
ഗവണ്മെണ്ടുകള്ജനങ്ങളെ കയ്യൊഴിയുന്നു
   911 വിളിച്ചാല്ആമ്പുലന്സ് രുമെന്നതുകൊണ്ട് ഒരു രാഷ്ട്രവും ഒരു ആരോഗ്യരാഷ്ടമാകുന്നില്ല.ങ്ങള്ക്ക് എന്തു ചികില്ലഭിക്കുന്നു എന്നതാണ് കാര്യം. ഇത് അമേരിക്കയില്ന്രാജമാണ്.ങ്ങളുടെ ആരോഗ്യരിരക്ഷണ്മെണ്ടിന്റെ ചുമല്ല‌. നേഴ്സുമാരുടെ കുറവ്,ഉപങ്ങളുടെ കുറവു, ബ്ലിക് ഹെല്ത്ത് വ൪ക്കേസിന്റെ കുറവു ഇതെല്ലാം പൊതു ആരോഗ്യപദ്ധതിയെ തക൪ക്കുന്നു.അതേസമയം മ്പന്നസ്വകാര്യആശുപത്രികളില്ലോകത്തിലെ ഏറ്റവും മികച്ചചികില്സാ സൌകര്യങ്ങള്ഉണ്ടുതാനും.
   എന്തു മികവാണ് മുതലാളിത്വവ്യസ്ഥിതി യ്ക്ക് ല്കുന്നത്? രിദ്രരായഅമ്മപ്രവിച്ചക്കള്ടവയില്കിടക്കുന്നു; ‍ലാഭക്കൂടുതലിനു വേണ്ടി ഗ്ലോബലസേഷന്റെ പേരില്പതിനായിരക്കണക്കിന് മാനുഫാക്ചറിംഗ് ജോലികള്കുത്തക കമ്പനികള്കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക് കടത്തികൊണ്ടുപോകുന്നു;സ്കൂളുകളില്നിന്നും 50
മാനം കുട്ടികളും നം പൂ൪ത്തിയാക്കാതെ ഡോപ് ഔട്ടുകളാകുന്നു;തൊഴിലില്ലായ്മ‌‌ വ൪ദ്ധിക്കുന്നു;സ്ഥിരമായഅടിസ്ഥാനതൊഴിലുകള്ഇല്ലാതാക്കി രാറുജോലികളും പാ൪ട്ട് ടൈം ജോലികളും കൂലികുറഞ്ഞ ജോലികളുമാക്കിമാറ്റുന്നു;ജനത മാനസികരോഗികളായി മാറിക്കൊണ്ടിരിക്കുന്നു;   75 ശതമാനം യുവാക്കളും കോളേജ് വിദ്യാഭ്യാസത്തിന് കഴിവില്ലാത്തവരായിരിക്കുമ്പോള്‍, ക്രെഡിറ്റ് കാ൪ഡ് കൊടുത്തു അന്നന്നത്തെ അപ്പം കടം വാങ്ങി തിന്നുമ്പോള്‍, ഒരു ദേശീയ ആരോഗ്യ പദ്ധതി ഇല്ലാതിരിക്കുമ്പോള്‍, കാന്സറും ഹാ൪ട്ട് അറ്റാക്കും പതിന്മടങ്ങു വ൪ദ്ധിക്കുമ്പോള്മുതലാളിത്വം വിജയമാണെന്ന് വിളിച്ചുപറയുവാന്ആ൪ക്കാണ് കഴിയുക, മുതലാളിമാരുടെ കങ്കാണിമാ൪ക്കല്ലാതെ?
ഗുഡ്മോണിംഗ്, ഒരു ഡോള൪ തരുമോ?
ഞാന്താമസിക്കുന്ന കാള്ഗറിയില്രണ്ടുമാസത്തോളം പ്ലാസ്റ്റിക് ടെന്റുകള്കെട്ടി ഡിസംബറിലെ കൊടുംതണുപ്പില്ഒക്യുപൈയുടെ പോരാളികള്ഒളിംപിക്പ്ലാസയില്പ്രതിരോധസമരം നടത്തി.കനത്ത പോലീസ് ബന്തവസ്സിലും ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചെത്തുന്ന ജനങ്ങളോട് അതിന്റെ സമരഭടന്മാ൪ കണക്കുകള്നിരത്തി സംസാരിക്കുന്നു.
നാമെങ്ങിനെ ഇങ്ങിനെയായി?ചിത്രങ്ങള്വരച്ചും കവിത ചൊല്ലിയും ഓരോ മുദ്രാവാക്യങ്ങളെഴുതിയും വരുന്നവ൪ വരുന്നവ൪ സാംസ്കാരിക വിപ്ലവത്തില്പങ്കുചേരുന്നു.ചില൪ അവരുടെ സ്വന്തം അനുഭവങ്ങള്പങ്കുവയ്ക്കുന്നു:
ഞാനീ നഗരത്തില്ജീവിക്കുന്നു. മനോഹരമായ നഗരത്തില്‍ .ഒരിക്കല്ഞാന്ജീവിതം സ്വപ്നം കണ്ടിരുന്നു. എനിക്കു സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു.
എല്ലാം കടന്നുപോയി. ഞാനിപ്പോള് തെരുവില്പാലത്തിനടിയില്ആളുകള്കടന്നുപോകുന്നതു നോക്കി പിഞ്ചിയ തൊപ്പിയുമായി...
എന്റെ ഗാബിയെ വിവാഹം കഴിക്കുമ്പോള്അവള്ക്ക് 18 വയസ്സായിരുന്നു.എന്റെ പ്രിയപ്പെട്ട ഗാബി.പൂ വിരിയുന്നതുപോലെയായിരുന്നു എന്റെ ഗാബിയുടെ
ചിരി.ഇറ്റലിയിലെ ഒരു ഗ്രാമീണസന്ധ്യയില്ഞങ്ങളുടെ വിവാഹം നടന്നു.ആറു പിടക്കോഴിയും ഒരു പൂവന്കോഴിയും വിവാഹസമ്മാനമായി അവളുടെ അമ്മ അവള്ക്ക് നല്കി. ഞാന്ഒരു ഖനിത്തൊഴിലാളിയായിരുന്നു. കറുത്ത അയിരുകള്ഞാന്പുറത്തെടുത്തു. എന്റെ പ്രിയപ്പെട്ട ഗാബി കോഴിയെ വള൪ത്തി. പൂ നട്ടു.മുട്ടയും പൂക്കളും അവള്ഗ്രാമചന്തയില്വിറ്റു. പൂക്കളും ഗാബിയും ഒരുപോലെയായിരുന്നു.മനോഹരിയായ എന്റെ ഗാബി. എത്ര ആനന്ദകരമായിരുന്നു നാളുകള്‍.പിന്നീടാണ് ഞാന്അവങ്ങളുടെ റുദീസയായ രാജ്യത്തേക്കു ന്നത്. എനിക്ക് ഒരു ഫാക്റ്ററിയില്ജോലികിട്ടി.കുറച്ചുനാള്ഴിഞ്ഞപ്പോള്ഞാന്ജോലി ചെയ്തിരുന്ന ഫാക്റ്ററി അടച്ചുപൂട്ടി. കമ്പനി നഷ്ടത്തിലോടുന്നുവെന്നാണ് മുതലാളിമാ൪ പറഞ്ഞത്. പിന്നീട് ഞാനറിഞ്ഞു ഇതുപോലെ നൂറുകണക്കിന് ഫാക്റ്ററികള്അടച്ചുപൂട്ടി അവ ചൈനയിലേക്കും ആഫ്രിക്കയിലേക്കും മെക്സിക്കോയിലേക്കു കടത്തിക്കൊണ്ടുപോയിയെന്ന്. കുടിയേറ്റഭൂമിയില്ന്നതിനു ശേഷം എനിക്ക് എന്റെ ഗാബിയെ നഷ്ടപ്പെട്ടു.ഒരിക്കല്പോലും അവള്ചിരിക്കുന്നതു ഞാന്ണ്ടിട്ടില്ല‌. പൂക്കളെ നോക്കി ചിരിച്ചുകൊണ്ട് ഗ്രാമഴികളിലൂടെ അവള്കു൪ബ്ബാനക്ക് പോകുന്നത് പിന്നീട് ഞാന്ണ്ടിട്ടില്ല.ഗാബി കോഴിയെ ള൪ത്തിയില്ല‌. പൂക്കള്ട്ടില്ല‌.
ഒരു ദിനം എന്റെ ഗാബി ക൪ത്താവില്നിദ്രകൊണ്ടു.
അനാധനായഞാന് തെരുവില് പാലത്തിനടിയില്യ്യിലെ പിഞ്ചിപ്പോയ തൊപ്പിനീട്ടി യുന്നു:ഗുഡ് മോണിംഗ്. എനിക്കു ഒരു ഡോള൪ രുമോ?
നോട്ടെ പ്രോബ്ലം.
ഹാവ് നൈസ് ഡെ.

Saturday, May 26, 2012

Friday, May 25, 2012

Canadian English Tutorial- Lesson 1 Modifiers

Beware of Dog/God
 

I am glad means you know I am glad.
So glad makes me more glad.
We think awful is something displeasing, which is not; so I am so awful glad means I am very very glad.
When I add God word and say I am so awful God damned glad- What do you think?
Means, go away, I am very angry. Here, God makes people angry.

Wednesday, May 23, 2012

അമ്മയ്ക്കൊരു ദിനം


അമ്മയ്ക്കൊരു ദിനം

അമ്മയ്ക്കൊരു ദിനം

അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം.

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ.
ക‌ണ്ണംകുള‌ത്തിന‌ടുത്തുള്ള‌ എന്റെ ആത്മ‌മിത്രം നൂറുവിനെ അവ‌ന്റെ ഉപ്പാപ്പ‌യാണ് വ‌ള‌ര്‍ത്തിയ‌ത്. വ‌ണ്ടിയിടിച്ചു മ‌രിച്ചുപോയി അവ‌ന്‍റെ ഉപ്പ‌. ഉമ്മ‌ ചെറുപ്പ‌മായിരുന്ന‌തുകൊണ്ട് ഇദ്ദ‌ ക‌ഴിഞ്ഞ‌പ്പോള്‍ ( 4 മാസവും 10 ദിവസവും) മുത‌ല്‍ ഉമ്മ‌ക്കു ആലോച‌ന‌ക‌ള്‍ വ‌ന്നുതുട‌ങ്ങി. ര‌ണ്ട് മ‌ക്ക‌ളെ കെട്ടിപ്പിടിച്ച് ആ അമ്മ‌ കുറെ നാള്‍ ക‌ര‌ഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങ‌ള‌മാരുടെ ഭാര്യ‌മാര്‍ സ‌മ്മ‌തിക്കുമോ? ഉപ്പാപ്പ‌ എത്ര‌നാളുണ്ടാകും? എല്ലാവ‌രും സ‌മ്മ‌ര്‍ദ്ദം ചെലുത്തി അവ‌ര്‍ സ‌മ്മ‌തിച്ചു. ക‌ല്യാണ‌വും ന‌ട‌ന്നു. പ‌ക്ഷെ പുതിയാപ്ല‌ക്കു നൂറുവിന്‍റെ ഉമ്മ‌യെ മ‌തി.നൂറുവിനേയും അവ‌ന്‍റെ അനിയ‌ത്തിയേയും വേണ്ട‌.നൂറുവിന്‍റെ ഉമ്മ‌ കാലുപിടിച്ച‌പേക്ഷിച്ചു. അയാള്‍ സ‌മ്മ‌തിച്ചില്ല‌. അങ്ങിനെയാണ് നൂറുവിനേയും അനിയ‌ത്തിയേയും ഉപ്പാപ്പ‌ വ‌ള‌ര്‍ത്തുന്ന‌ത്. പ‌ക്ഷെ പുതിയ‌ മാപ്പിള‌ക്കു ആദ്യ‌ത്തെ കെട്ടില്‍ മ‌ക്ക‌ളുണ്ട്. അവ‌രെ നൂറുവിന്‍റെ ഉമ്മ‌ പൊന്നുപോലെ നോക്ക‌ണ‌മ‌ത്രെ. ഒരു സ്ത്രീയുടെ ക്രൂര‌മായ‌ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ‌ അങ്ങിനെ അവ‌രുടെ മ‌ക്ക‌ളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പ‌ക‌യോടെ നൂറു വ‌ള‌ര്‍ന്നു. അവ‍ന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മ‌റ്റോ ആയിരുന്നു. തെമ്മാടിയായ‌വ‌ന്‍ വ‌ള‌ര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല‌. ഞാനും നാടുവിട്ട‌ല്ലോ.

ഞാന്‍ ഈ അമ്മ‌ദിനം ഓര്‍ത്ത‌തേയില്ല‌. ഇന്നു ഞായ‌റാഴ്ച‌ കുറ‌ച്ചു മീന്‍ വാങ്ങുന്ന‌തിനുവേണ്ടി ഷോപ്പേസ് ഡ‌ഗ് മാര്‍ട്ടില്‍ പോയിരുന്നു. അവിട‌ന്നാണ് മീന്‍ വാങ്ങുന്ന‌ത്. നിങ്ങ‌ള്‍ ഉദ്ദേശിക്കുന്ന‌തുപോലെ പിട‌ക്കുന്ന‌ മീനൊന്നുമ‌ല്ല കേട്ടൊ. എന്നോ എവിടെയോ പിടിച്ച് ഫ്രോസ‌ന്‍ ആക്കി ടിന്നിലാക്കിയ‌ മീന്‍. വില‌കുറ‌ഞ്ഞ‌ ഒരിന‌മാണ് ഞാന്‍ വാങ്ങുന്ന‌ത്. ന‌മ്മുടെ ട്യൂണ‌പോലിരിക്കും. ഒരു രുചിയുമില്ല‌. ക‌റിവെച്ചാല്‍ ച‌കിരിനാരു പോലിരിക്കും.എങ്കിലും ക‌ഴിക്കും. മീനല്ലേ എന്നോര്‍ത്ത്.ശാസ്ത്രക്കുട്ടികള്‍ പറയുന്നതുപോലെ കുറച്ച് ഒമേഗ ത്രി കിട്ടട്ടെ. ഇതിനുപോലും ന‌ല്ല‌ വില‌വ‌രും 213 ഗ്രാമിനു ന‌മ്മുടെ 160 രൂപ‌ വ‌രും , മൂന്ന‌ര‌ ഡോള‌ര്‍.ഈ 213 നെക്കുറിച്ച് മുമ്പു ഞാനോര്‍ത്തിട്ടുണ്ട്.ജയിലി‍ല് തടവുകാര്‍ക്കു കൊടുക്കുന്ന ചെറുപയര്‍ കറി 213 ഗ്രാമാണ്.തലയിലിടാന്‍ എണ്ണ ആഴ്ചയില്‍ 28 ഗ്രാം.213 ഗ്രാം ചെറുപയര്‍പുഴുക്ക് കിട്ടാത്തതിന്റെ പേരില്‍ ജയിലി‍ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രേ.കാന്റ്റീനില്‍ രണ്ട് പപ്പടം വിളമ്പിയതു ഒരു പപ്പടമാക്കിയപ്പോള്‍ നമ്മുടെ ഏലൂരില്‍ തൊഴിലാളികള്‍ സമരം നടത്തിയതിന്‍റെ പേരില്‍ ഒരു വലിയ കമ്പനി നാലുമാസം പൂട്ടിയിട്ടതോര്‍ക്കുമ്പോള്‍ ജയിലില്‍ 213 ന്‍റെ കലാപം നമുക്ക് വിശ്വസിക്കാവുന്നതാണ്.അന്നു ഞാനോര്‍ത്തു,എന്താണീ 213. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്, അര പൌണ്ടാണെന്ന്.

ആ ക‌ട‌യില്‍ ഇന്നു പ‌തിവില്ലാത്ത‌ തിര‌ക്കുണ്ടായിരുന്നു. എല്ലാവ‌രും അമ്മ‌മാര്‍ക്കു കൊടുക്കുവാനുള്ള‌ ഗ്രീറ്റിംഗ്സ് കാര്‍ഡ് വാങ്ങുന്നു. ന‌ല്ല‌ വ‌രിക‌ള്‍ വായിക്കുന്ന‌ത് ഞാന്‍ കാണുന്നു. അമ്മ‌യ്ക്കു പ‌ക‌ര‌മായ‌ ഏത് വരി! എങ്കിലും. എല്ലാവ‌രും ഒരു തണ്ട് റോസാപ്പൂവും വാങ്ങും. അമ്മ‌യില്ലാത്ത‌ ഞാന്‍ നോക്കി നിന്നു. ഞാന്‍ ആര്‍ക്കു കൊടുക്കാന്‍. എങ്കിലും മ‌ധുസൂദ‌ന‌ന്‍നായരുടെ വരികള്‍ എനിക്കു സാന്ത്വനമായി വരുന്നു:

"എങ്കിലും അമ്മ‌ ഒരോ൪മ്മ‌യായ്

ആദിമ‌സംഗീത‌മായ് വ‌ന്നു മൂളുന്നിട‌ക്കിടെ."

Monday, May 21, 2012

അവിശുദ്ധമാകുന്ന‌ വിശുദ്ധകഥകള്‍


വിശുദ്ധ ബൈബിള്‍ എന്ന പേരില്‍ ജീസസിന്‍റെ വചനങ്ങള്‍ എന്ന് നാം വായിക്കുന്നത് ദൈവവചനങ്ങളല്ലെന്നും അത് സഭ കാലാകാലങ്ങളിലുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നും തെളിയിക്കുന്ന ഒട്ടനവധി പ്രസിദ്ധീകരണങ്ങള്ഇവിടെ ലഭ്യമാണ്.ഇത് ഏതെങ്കിലും യുക്തിവാദികളുടേതല്ല.കൃസ്ത്യന്സമുദായത്തിലെ ഉയ൪ന്ന നിലയിലുള്ള വ്യക്തികളുടേതാണത്.സാന്തക്ലോസ് സാങ്കല്പികകഥാപാത്രമാണെന്നു അവ൪ വിശ്വസിക്കുന്നു.കൃസ്തു ജനിച്ചത് ഡിസംബ൪ 25നാണ് എന്നത് ...രു അബദ്ധവിശ്വാസമാണ് എന്ന് പോപ് ജോണ്പോള്രണ്ടാമന്വരെ പറഞ്ഞുവല്ലോ.അത്തരം ഒരു പുസ്തകമാണ് The Masks of Christ- Behind the Lies and Cover-ups about the Life of Jesus by Lynn Picknett and Clive Prince published by Simon & Schuster എന്നത്.ഇത്രയും കൊല്ലം സഭ മൂടിവച്ചിരുന്ന ബ൪ണബാസിന്റെ ബൈബിളും പ്രചാരത്തിലുണ്ട്.പുതിയ നിയമത്തിന്റെ പണ്ഡിതന്മാരും ദൈവശാസ്ത്രജ്ഞന്മാരും കൃസ്തുവിനെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങളെ അംഗീകരിക്കുന്നവരാണ്.ചരിത്രത്തിലെ ജീസസിനെ പലരും സംശയിക്കുമ്പോള്പെന്തകോസ്തല്പോലുള്ള സഭകള്ഹൃദയത്തില്കൊണ്ടുനടക്കേണ്ട യേശുഅനുഭവത്തെക്കുറിച്ചാണ് ഇപ്പോള്പ്രചരിപ്പിക്കുന്നത്.ഹൃദയാനുഭവമാണ് പ്രധാനമെങ്കില്ഹൃദയാനുഭവം തരുവാന്കഴിയുന്ന ഏതും ജീസസിനു തുല്യമാണ്.അപ്പോള്ഒരു ജീസസിന്റെ ആവശ്യമില്ല.അതുകൊണ്ടാണ് പോപ്പിനേക്കാളും ദലൈലാമ എന്ന ബുദ്ധസന്യാസിയെ നാട്ടില്ആദരിക്കുന്നത്, അദ്ദേഹത്തിന്റെ സദസ്സ് നിറഞ്ഞുകവിയുന്നത്. സത്യം കൂടുതല്പുറത്തുവരുന്നത് ഇപ്പോഴാണ്. ഓഷോ ഹൃദയാനുഭവത്തെക്കുറിച്ച് എഴുതിയതൊക്കെ മൌഢ്യമാണെന്ന് പ്രചരിപ്പിച്ച്, ഓഷോയെ താലിയം വിഷം കൊടുത്തു കൊന്ന അമേരിക്കക്കാ൪ പലരും ബുദ്ധിസ്റ്റുകളായി മാറുന്നു.
കൃസ്തുമതവിശ്വാസികള്കുറച്ച് ബ്രോഡായതുകൊണ്ട് ഇത്തരം പുസ്തകങ്ങളിറങ്ങിയാല്അവര്വെകിളിപിടിക്കില്ല.അഭിപ്രായസ്വാതന്ത്ര്യം അംഗീകരിക്കുന്നു. മുസ്ലിംകളാണെങ്കില്പുസ്തകം തീയിടാനും എഴുതിയ ആളെ കൊല്ലാനും ഫത്വവയിറക്കും.ധാരാളം കള്ളക്കഥകള്മുസ്ലിംകളുടെ ഹദീസിലും കടന്നുകൂടിയിട്ടുണ്ട്. കാതോടുകാതോരം കാര്യങ്ങള്പക൪ത്തുമ്പോള്പല ദിവ്യത്വങ്ങളും കടന്നുകൂടും. ഏതെങ്കിലും ഒരു പ്രത്യേക സന്ദ൪ഭത്തില്ചെയ്ത കാര്യം ഇസ്ലാമിന്റെ നിയമമായി മുസ്ലിംകള്ചുമന്നു നടക്കേണ്ടിവരും. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത മുസ്ലിംസമുദായത്തില്ഇത്തരം സ്വതന്ത്രചിന്തകള്പുറത്തുവരില്ല.ഏത് കുറ്റത്തിന്റെ പേരിലാണ് തസ്ലീമയ്ക്കെതിരെ ഫത്വവയുള്ളത്?
ബില്യന്കണക്കിനു കൊല്ലങ്ങളായി ഭൂമിയുണ്ടായിട്ട്. കാ൪ബണ്ഡേറ്റിംഗ് അനുസരിച്ചുപോലും ഭൂമിയില്മനുഷ്യനുണ്ടായിട്ട് മില്യന്കണക്കിനു കൊല്ലങ്ങളായി.അതുകൊണ്ട് നുഷ്യനുണ്ടായിട്ട് ആറായിരം വ൪ഷമെന്നബൈബിള്ക്ക് ഒരു ച൪ച്ചിലും ഒരു പുരോഹിതനും ഇപ്പോള്യുന്നില്ല‌.ക്ഷേ മുസ്ലിം ണ്ഡിതന്മാ൪ ആദമിന്റേയും വ്വയുടേയുമൊക്കെ കാലാവധി ണിക്കുന്നു. അത് മുസ്ലിംകള്വിശ്വസിച്ചു ക്കുന്നു.

Sunday, April 22, 2012

यदा धेनु सहस्रेषु वत्सो विन्दति मात्रम् ।
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥


മഹാഭാരതത്തിലെ ശാന്തിപ൪വ്വത്തിലെ(മോക്ഷധ൪മ്മം) ഈ മഹത്തായ വരികള്‍ എഴുതിയതിനും ഞങ്ങള്‍ക്ക് സമ൪പ്പിച്ചതിനും നന്ദി ധ൪മ്മരാജ്.ഇത് നിങ്ങളുടെ നല്ല ഫലമുള്ള ഒരു ക൪മ്മമായി ഭവിക്കട്ടെ.
 
ചതുരാശ്രമത്തിലെ മനുഷ്യരുടെ മുഖ്യമായ കടമകളെക്കുറിച്ച് യുധിഷ്ഠിരന്‍ ഭീഷ്മരോട് ചോദിക്കുകയാണ്.ഭീഷ്മ൪ പറഞ്ഞുകൊടുക്കുന്നു:
 
ഓരോ ആശ്രമത്തിനും ഓരോ ക൪മ്മങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഒരു ക൪മ്മവും വ്യ൪ത്ഥമാവില്ല.ഓരോ ക൪മ്മത്തിന്‍റെ ഫലവും അദൃശ്യമാണ്, അത് നമ്മെ പിന്തുടരുന്നു, അടുത്ത ലോകത്ത്. എന്നിരിക്കിലും തപം ചെയ്യുന്ന മനസ്സുകളുടെ ഫലം ഈ ലോകത്തു തന്നെ ലഭ്യമാകുന്നു.ഒരാള്‍ ഏത് ക൪മ്മത്തിലാണോ ലയിക്കുന്നത് അതിന്‍റെ ഫലം അയാള്‍ക്ക് കിട്ടുന്നു .ഒരാള്‍ ഹൃദയം മനനം ചെയ്താല്‍ അയാള്‍ക്കു മനസ്സിലാകും ഈ ലോകത്തെ നമ്മുടെ നേട്ടങ്ങള്‍ കച്ചിത്തുരുമ്പുപോലെ വിലയില്ലാത്തതാണെന്ന്.തീ൪ച്ച, ആരും വിലയില്ലാത്ത ഈ കച്ചിയില്‍ ആസക്തി കാണിക്കില്ലല്ലോ.
 
ഭീഷ്മ൪ പറയുന്നു, ഹേ യുധിഷ്ഠിരാ, ഈ ലോകം മുഴുവന്‍ അപൂ൪ണ്ണമാണ്, പോരാഴ്മകളുള്ളതാണ്, അപ്രകാരം രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് ബുദ്ധിയുള്ള മനുഷ്യ൪ സ്വന്തം ആത്മാവിനെ കടപ്പെടുത്താതെ,അടിമപ്പെടുത്താതെ, വിധേയമാക്കാതെ അതിനെ മുക്തമാക്കുവാന്‍ ശ്രമിക്കുന്നു.
 
യുധിഷ്ഠിരന് സംശയങ്ങള്‍ തുടരുന്നു:ഒരാള്‍ക്ക് ധനം നഷ്ടപ്പെട്ടാല്‍, ഭാര്യയും സന്താനങ്ങളുമൊക്കെ നഷ്ടപ്പെട്ടാല്‍ അയാള്‍ അനുഭവപ്പെടുന്ന കടുത്ത ദു:ഖത്തില്‍ നിന്നും മോചിതനാകുന്നതെങ്ങിനെ?
 
ഇതിന് ഭീഷ്മ൪ സേനജിത്തിന്‍റെ സദസ്സില്‍ നടന്ന സംഭാഷണം പറഞ്ഞുകൊണ്ട് തുടരുന്നു.സേനജിത്തിന്‍റെ ചോദ്യത്തിന് ബ്രാഹ്മണ പറയുന്നു:എല്ലാ ജീവജാലങ്ങളും, വലുതാകട്ടെ ചെറുതാകട്ടെ, അവരുടെ ക൪മ്മങ്ങളാല്‍ ദു:ഖങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു.ഞാന്‍ കാണുന്ന ഈ ലോകം എന്‍റേതുമാത്രമല്ല, നിന്‍റേതും മറ്റുള്ള എല്ലാവരുടേതുമാണ്.നിന്‍റെ മകന്‍ ഏതോ അദൃശ്യത്തില്‍ നിന്നും നിന്നിലൂടെ വന്നു, സമുദ്രത്തില്‍ ഒഴുകി നടക്കുന്ന രണ്ടു മരക്കഷ്ണങ്ങള്‍ ഒരു വേള കൂട്ടിമുട്ടി ഒന്നാകുന്നതുപോലെ. നിന്‍റെ മകന്‍ വന്നപോലെ, നിന്നെ പിരിഞ്ഞു ,ഏതോ അദൃശ്യലോകത്തിലേക്ക്.നീ ആരാണ് ഇത് ഓ൪ത്ത് ദു:ഖിക്കുവാന്‍?
 
ദു:ഖം ആഗ്രഹത്തില്‍ നിന്നും മുളപൊട്ടുന്നു.ആഗ്രഹം സഫലമാകുമ്പോള്‍ നമുക്കാനന്ദം കിട്ടുന്നു.ഈ ശരീരം ദു:ഖത്തിന്‍റേയും ആനന്ദത്തിന്‍റേയും ഒരു ശരണാലയം മാത്രമാണ്.
 
അശുദ്ധമായ ആത്മാക്കള്‍ ഈ ലോകത്തിലെ വസ്തുക്കളോട് കൂടുതല്‍ ബാന്ധവം സൃഷ്ടിക്കുന്നു.അത് വെള്ളത്തില്‍ കെട്ടിയുയ൪ത്തിയ മണല്‍ചിറമാത്രം.മനുഷ്യന്‍ സന്താനങ്ങള്‍, ഭാര്യ, ബന്ധുക്കള്‍ മറ്റുള്ളവ൪ ഇവ൪ക്കൊക്കെ വേണ്ടി അധ൪മ്മങ്ങള്‍ ചെയ്യുന്നു.അധ൪മ്മത്തിലൂടെ ധനം സമ്പാദിക്കുന്നു.സമ്പാദിച്ച ധനം നഷ്ടപ്പെടുമ്പോള്‍ ദു:ഖിക്കുന്നു.
 
അവരുടെ ക൪മ്മങ്ങള്‍ അവരെ പിന്തുടരുക തന്നെ ചെയ്യും. അതിന്‍റെ ഫലമായി അവ൪ ഈ ലോകത്തും മറുലോകത്തും ദുരിതക്കയത്തില്‍ മുങ്ങുന്നു.
 
എവിടെയായാലും ക൪മ്മങ്ങള്‍ നമ്മെ പിന്തുടരുന്നു.എവിടെയായാലും.പശുക്കിടാവ് പശുക്കളുടെ കൂട്ടത്തില്‍ നിന്ന് അതിന്‍റെ അമ്മയെ കണ്ടെത്തുന്നതുപോലെ.
यदा धेनु सहस्रेषु वत्सो विन्दति मात्रम् ।
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥

Friday, April 6, 2012

Friday, March 30, 2012

Government should apologize to the nation for disgracing this valiant son




I respectfully remember the “ balidaan” of poojyaniya Tukaram Omble, an assistant sub-inspector (ASI), who was killed during the 2008 Mumbai attacks while fighting terrorists at Girgaum Chowpatty.


I respectfully remember this valiant son of Maharashtra and his act of exemplary courage and service to the nation. He deserves Ashok Chakra, though posthumously.


For any nation this is a great moment , and the nation would have respected such a great hero, but not our government. It is a shame on India and Maharashtra government that a public interest litigation had to be moved by a social activist pleading the court to direct the government to honour this Veer Puthra.


Martyrs are martyrs because of their balidaan for the nation. But our government chose to honour three heroes with Ashok Chakra based on their rank , leaving Tukaram, an ASI of a lower rank.

Shame . Shame.


Is this a democratic government? Tukaram must be honoured with posthumous Ashok Chakra. Government should apologize to the nation for disgracing this hero.

my love for this neighbour

ഇത് വൃക്ഷസ്നേഹത്തിന്‍റെ കാര്യം മാത്രമല്ല; നമ്മളൊക്കെ വളരെ പൊസസീവ് ആണ്.കൃത്യമായ അതി൪വരമ്പുകളിട്ട്, എലുക തിരിച്ച്,ഭാര്യ, മക്കള്‍, വീട്ടിലെ പാത്രം, കിണ്ണം ഇവയൊക്കെ കൊണ്ട് നാം ഈ മഹാലോകത്തില്‍ എത്രയോ കുഞ്ഞുകുഞ്ഞു ലോകങ്ങള്‍ സൃഷ്ടിക്കുന്നു. ആ സ്വാ൪ത്ഥതയില്‍ നാം ഒടുങ്ങുന്നു.

എന്‍റെ വീട്ടില്‍ ഒരു തൈമാവുണ്ടായിരുന്നു.പുരയുടെ മുകളിലേക്ക് ചാഞ്ഞ് , ഞാന്‍ പൊന്നു പോലെ കൊണ്ടു നടന്നിരുന്നത്. അതിന്‍റെ ചവറ് പറന്നു വീഴുന്നുവെന്ന് അടുത്ത വീട്ടിലെ ഇത്ത സ്ഥിരം കംപ്ലൈന്‍റാണ്.എപ്പോ വിളിച്ചാലും ഭാര്യ ഇതു തന്നെയാണ് പറയുന്നത്. അയല്‍ക്കാരന്‍ ഇക്ക പഞ്ചായത്ത് മെംബറോട് പരാതി പറഞ്ഞു.
ഒടുക്കം അത് വെട്ടിക്കളഞ്ഞപ്പോള്‍ എല്ലാവ൪ക്കും സമാധാനമായി.

my heart is short of words




Monday, March 26, 2012

Fear of Death

Time and Space are worldly systems, and if we are bound by these we will have the fear of death; the agony of death always follows us, always, wherever we are. On the other hand, if our thoughts and actions are submitted to the Eternal , only to the Eternal, we will have no worry of space, no worry of time, and so we don't have to worry about Death.

This is the only answer.No other way. So long as we think that we are bound by time, bound by space, we will have the agony of death.
All the time. That is true.
The problem is we humans always think what happens to us. This "us" is the problem. We define us by our body, by our age, by our worldly responsibilities, as father, as son, as employer, as so many other drama parts. We never think that something that makes "us" is eternal.
The "us" , the atma in Hindu vedantha or Ruh in Islam took this cage, our body, one time. The cage will perish.The " us" will abandon this body. So the "us" has no death. The cage only perishes.

But we have polluted the" us" part with our bad karma, bad deeds. It cannot go to the origin in the purest form. It has to be cleansed, it has to be washed off sins.For this washing, Hindu Vedantha teaches about reincarnations, rebirths. Islam also teaches us that the soul will take the body one day , account for its sins,and the sinner, the bad soul, takes so many deaths and births, so many reincarnations inside the hell, and when purified , like the soul reaches Bhagalpadam,Thruppadam as per Hindu Vedantha, this soul reaches its eternal life, Heaven. This is my humble understanding.
So, my dear ones, do your Karma, do your a'mal or deeds only for the love of the Eternal, only for submitting before the Eternal, the Almighty, the Compassionate, the Merciful, the one who has no Beginning and the End.

Sunday, March 25, 2012

sirathul musthakeem



സിറാത്ത് എന്ന പാലം മരണാനന്തരം നമുക്ക് കടക്കുവാനുള്ള ഒരേ ഒരു വഴി തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ്.ഈ കഠിനകാലത്ത് നാം കൂടുതല്‍ സല്‍ക്ക൪മ്മങ്ങള്‍ ,ഇബാദത്ത്, ചെയ്യേണ്ടിയിരിക്കുന്നു.സദാ നാം പ്രാ൪ത്ഥനയിലാകേണ്ടിയിരിക്കുന്നു.

അന്ധകാരനിബിഡമായ മുടിനാരിഴ‌വീഥി കടക്കുവാന്‍ നമുക്ക് പ്രകാശമാകുന്നത് നമ്മുടെ ഇബാദത്തില്‍ നിന്നുള്ള , നമ്മുടെ നല്ല ക൪മ്മങ്ങളില്‍ നിന്നുള്ള പ്രകാശം മാത്രമാകുന്നു.
നമ്മുടെ പ്രകാശം നമ്മുടെ വഴികാട്ടി.
നമ്മുടെ പ്രകാശം മാത്രം.

നാം എങ്ങിനെ പ്രകാശമുള്ളവരാകും: നല്ല ഇബാദത്തുകൊണ്ട് ഹൃദയത്തിന്‍റെ അന്ധകാരമകറ്റുക.

പ്രകാശമുള്ളവ൪ക്ക് ഈ പാലം കടക്കുവാനെന്തെളുപ്പം. കണ്ണുചിമ്മുന്ന മാത്രയില്‍ , ഇടിമിന്നലിന്‍റെ പ്രകാശജ്വാലപോലെ,പ്രകാശമുള്ള നക്ഷത്രം ഓടുന്നതുപോലെ, പായുന്ന അശ്വത്തെപ്പോലെ.
ആമീന്‍.

സ്വയം പ്രകാശമില്ലാത്തവ൪ കൈകാലുകള്‍ വിറച്ചുവിറച്ചങ്ങിനെ മുഖം കുത്തിപ്പതിക്കുന്നു.

Saturday, March 24, 2012

Veer Bhagath Singh Amar Rahe. Martyrs Never Die

the history of our freedom struggle is replete with acts of courage, sacrifice and dedication to the cause of freedom. the heroes of our freedom struggle were thousands and thousands, they came from every nook and corner of the country, from different backgrounds and religious beliefs. an intense love for their country and a keen desire to see it free from British imperialism permeated all their existence. some of them laid down their lives and immortalised themselves. it is difficult to enumerate the names of all these patriots as a number of them would always remain anonymous and their names will never find mention in the pages of history.

Our tributes to the valiant sons of our soil who sacrificed their lives for our motherland. martyrs never die. veer bhagath singh amar rahe. veer bhagath singh dropped bomb against the British. the bomb was necessary to awaken Imperialist England from their cruelties, an answer to their deaf ears. it was not meant to kill anybody, but was an expression of poor Indians' heart-rending agonies, a timely warning to the cruel imperialists that a storm is about to break out.

inquilab zindabad.

kozhikotukar

"കോഴിക്കോട്ടുകാരിലേക്ക്" എന്നെ ചേ൪ത്ത മുഹമ്മദിനു നന്ദി .കോഴിക്കോട്ടുകാ൪ എന്ന പ്രൊഫൈല്‍ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.അടുത്ത ജന്മത്തിലെങ്കിലും ഒരു കോഴിക്കോടുകാരനായി ജനിക്കണമെന്ന് ആഗ്രഹിക്കുന്നു.

ഒന്നോ രണ്ടോ വട്ടമേ വന്നിട്ടുള്ളൂ.30 കൊല്ലം മുമ്പ്. അന്നു ഒരു ചായക്കടയില്‍ നിന്നും കഴിച്ച ഒരു സാധനത്തിന്‍റെ രുചി ഇപ്പോഴും മനസ്സിലുണ്ട്.ഈയിടെയാണ് അറിഞ്ഞത് അത് കല്ലുമ്മക്കായയായിരുന്നുവെന്ന്.കല്യാണം കഴിക്കുന്ന പ്രായത്തില്‍ കോഴിക്കോട് നിന്ന് വേണമെന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല. ആരും പെണ്ണു തന്നില്ല.ഞാന്‍ ചതിയന്‍ നാട്ടുകാരനല്ലേ. ചതിയന്‍ നാട്ടുകാരനായ ഈ എറണാകുളത്തുകാരന് ആര് പെണ്ണു തരാന്‍.ഞങ്ങള്‍ വിശ്വസിക്കുവാന്‍ കൊള്ളാത്തവ൪, കാര്യം കാണാന്‍ വേണ്ടി അടുക്കുന്നവ൪‍ , പുര കത്തുമ്പോള്‍ വാഴവെട്ടുന്നവ൪‍, എത്ര വലിയ നോമ്പാണെങ്കിലും ഒരു ഉണക്ക ഈന്തപ്പഴവും രണ്ട് പത്തിരിയും എരിവുകൊണ്ട് കണ്ണുപുകയുന്ന പോത്തെറച്ചിയും കടുംചായയും വിളമ്പി പടച്ചോന്‍റടുക്കല്‍ നിന്ന് നോമ്പ് തുറയുടെ മുഴുവന്‍ കൂലിയും അടിച്ചെടുക്കുന്നവ൪, പിഎസ്സിയുടെ ഗൈഡ് എവിടെ കിട്ടുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കിട്ടുന്ന സ്ഥലത്തിനെതിരെയുള്ള സ്ഥലം പറഞ്ഞ് വിടുന്നവ൪‍( അതുവഴി തന്‍റെ ചാന്‍സ് പോയാലോ, തന്‍റെ ആരുടേയെങ്കിലും ചാന്‍സ് പോയാലോ)...

ഇനി എന്തൊക്കെയാണ് ഞങ്ങള്‍?ഞ‌ങ്ങ‌ളെങ്ങിനെ ഇങ്ങിനെയായി? ചിരിക്കുന്നവന്‍റെ മുഖത്തു നോക്കി ചിരിക്കുവാന്‍ ഭയം. പിറകെ പാര വരുമോ! ധ൪മ്മം ചോദിച്ചാല്‍ ഒന്ന് മടിക്കും. കെട്ടുകണക്കിനു കാശ് മടിയില്‍ വച്ചിട്ടായിരിക്കുമോ ഇവന്‍ ധ൪മ്മം ചോദിക്കുന്നത്! വെള്ളം തന്നാല്‍ വാങ്ങിക്കുടിക്കുവാന്‍ മടി. മറ്റത് കലക്കി എന്‍റെ പേഴ്സ് അടിച്ചെടുക്കുമോ!...

ഈ എറ‌ണാകുള‌ത്തു നിന്ന് പോക‌ണ‌മെന്ന് ഇപ്പോള്‍ ഭാര്യ‌യും മ‌ക്ക‌ളും പ‌റ‌ഞ്ഞുതുടങ്ങിയിരിക്കുന്നു!

ഒരു നാലു സെന്‍റ് സ്ഥലം, ഒരു ചെറിയ വീട്,സമാധാനം, ആപത്തിനോടിക്കൂടുന്ന അയല്‍പക്കം,നല്ല ഒരു സാഹിത്യ സദസ്സ്, ഒരു ഗസല്‍ സന്ധ്യ....
നടക്കുമോ ഈ ജന്മത്ത്?

Thanks to Stephen Harper, the cleanest conservative

Brampton is at the 47th in Greater Toronto Area. What could be the reasons?

Too many samosa factories making poor air quality;
No arts and culture ,making culture points zero- Indians are the only community in the world available for overtime job even on his day of marriage.
Above average population growth ,with 4 kids behind a purdha-thanks to Pakistanis.
Too many flex boards:" We are help moving you- Call Jasbinder. Butt don'tt call Gurupurnima Day" and air pollution caused by too many trucks.

Ottawa is the best city to live in GTA:

Thanks to Stephen Harper, the cleanest conservative.
Thanks to well-paid government jobs; disciplined night clubs, no random shootings; smiling young faces wearing checkered ties;
Thanks to the only city which has no warning board: "don't spit your gum into urinal."

And Burlington is the cleanest city to live in GTA:

Hey , how are you today? Good? that is good.
Sunshi.........ne.
Wow!
Thanks to the sunset beer parlours with nicely cut organic pork steaks.
Too much spaces.
Negative population growth- Babies means money; Babies means sacrifice of enjoyable life;

But Canada, why my city Calgary is the city of infidelity?
You say, when women have more independent income, are non-dependable on men, they have more acts of infidelity!
So for a loyal wife, for their fidelity, do we have to make them the opposite?

Tuesday, March 20, 2012

trissur language

എന്‍റെ ഭാര്യ തൃശ്ശൂ൪കാരിയാണ് ഈ തൃശ്ശൂ൪ ഭാഷ കൊണ്ട് എനിക്ക് ഒരു ഗുണം കിട്ടി.എനിക്കൊന്നും മനസ്സിലാകാതിരുന്നതുകൊണ്ട് ആദ്യത്തെ ഒരു വ൪ഷക്കാലം എനിക്കൊരു പ്രശ്നമുണ്ടായിരുന്നില്ല.

ഈ ശവ്വീയ് എന്തോര് മൂരിക്കുട്ടീണ് എന്ന് കക്ഷി മനസ്സില്‍ പറഞ്ഞു സമാധാനിച്ചുകാണും.
ഒരു വ൪ഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരുടേയും ശ്രദ്ധ മാറി. ഒരു കുട്ടിയായി.

Saturday, March 17, 2012

പാതിയും മന്ദബുദ്ധികളാണ്.ഒരായിരം ഡോള൪ എടുക്കാന്‍ ബാങ്കില്‍ ചെന്നാല്‍ ഒരു അര മണിക്കൂറെങ്കിലുമെടുക്കും. ഇന്ന് ശനിയാഴ്ച ഞാന്‍ ബാങ്കില്‍ പോയിരുന്നു. കാത്തുകാത്തിരുന്ന് എന്‍റെ ഊഴമെത്തി.ആയിരത്തി അഞ്ഞൂറ് ഡോള൪ വേണം.ടെല്ല൪ കാശ് എടുത്തു വച്ചു.ഇരുപതിന്‍റെ നോട്ടുകള്‍ എണ്ണി.വണ്‍ ടു ത്രി..പത്ത് ആയപ്പോള്‍ ഒരു സ്ഥലത്ത് വച്ചു. പിന്നെ അടുത്ത പത്ത്.എണ്ണിയെണ്ണി മേശമേല്‍ നിറയെ. കൊച്ചു കുട്ടികള്‍ അപ്പി ഇട്ടു വച്ചിരിക്കുന്നതു പോലെ.ഒറ്റണ്ണത്തിനും പെരുക്കപ്പട്ടിക അറിയില്ലെന്നു തോന്നുന്നു.

ഇതുപോലെ മറ്റൊരനുഭവമുണ്ടായി.വളരെ കഷ്ടപ്പെട്ട് എന്‍റെ സിസ്റ്റത്തില്‍ ഒരിക്കല്‍ ക്യുക്ബുക് സോഫ്റ്റ്വെയ൪ ഞാന്‍ ലോഡ് ചെയ്തിരുന്നു.സിസ്റ്റത്തിനെന്തോ കുഴപ്പം വന്നപ്പോള്‍ ഒരു സിസ്റ്റംഡോക്റ്ററെ കാണിച്ചു.അവന്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുത‌ന്നു.ഫീസും കൊടുത്തു. വീട്ടില്‍ ചെന്നപ്പോള്‍ പ്രശ്നം അങ്ങിനെ തന്നെ ഉണ്ട്.എനിക്ക് വിഷമമായി. അതുകൂടാതെ അവന്‍ വലിയ ഒരു ചതി ചെയ്തു.അതിലെ അക്കൌണ്ടിംഗ് പാക്കേജ് ഡിലീറ്റ് ചെയ്തുകളഞ്ഞു.അവനോട് കയ൪ക്കേണ്ടിവന്നു.രണ്ടു ദിവസം കഴിഞ്ഞ് വരുവാന്‍ പറഞ്ഞു. ചെന്നപ്പോള്‍ അവന്‍ അതിനു പകരം സിംപ്ലി അക്കൌണ്ടിംഗ് എന്ന പാക്കേജ് കയറ്റിത്തന്നു.അത് കയറ്റിത്തന്നതിന് 125 ഡൊള൪ ഫീസും ആവശ്യപ്പെട്ടു.എങ്ങിനെയുണ്ട്?

ultimate stimulant

Integrity.
Loyalty.
Honesty.
Reliability.
all fuck...
Airmiles Plans.
Roll Ups.
all bullshit.
C'on for the ultimate reward point:
Hey, buddy, is cash ok?

Thursday, March 15, 2012

Why there is no Confession Chamber in Canada?

The Catholic Church is spreading only the gospels of Luke, John, Mark and Matthew.There are many things which Jesus told, not reported in these gospels. Bernaba's Gospel which is concealed by the Church tells that Jesus was only a messenger of God , not God. A copy of Barnaba's Bible and the Gospel of Magdaline Mary is available now in Canada library. Of late, Jehova Witnesses believe and pray only to God, not to Jesus. The Church followed the system that the confession is to be made to a priest, a man, they believed as the representative of God. The priest is as sinned as the sinner, the confessor. The penalty they gave for the sin was remitting certain amount of money. The rich can do any amount of sin and remit money for pardon. The rich bought /purchased pardon from the church. This is called Sale of Indulgences. The local priest packed all these sins, sent to their cardinal house, and they to their higher “ spiritual “ centers .The Church did this for 1600 years until Martin Luther and Calvin protested the sale of indulgences. Now, here in Canada, the Christians are not going to any priest for any confession. They are breaking the Confession Chamber once considered sacred. So , for 1600 years the sins of the people were not forgiven!!! Who will remedy this? Who is accountable? Why did the Church misguided the people for so many centuries? The Church by their ignorance guided the sinners without their sins getting pardoned! This is a very serious thing. The sinner has to pray God Almighty direct for their sins to be forgiven. No Church, no priest, no Gatherings has any right to pardon the sins. Only God.

Saturday, March 10, 2012

എന്‍റെ ഓത്തുപള്ളി

സാമൂഹ്യജീവിതം എന്തെന്നറിയാത്ത ഈ കനേഡിയന്‍ യാന്ത്രികതയില്‍ ഞാന്‍ മരണത്തിനു മുമ്പുള്ള എന്‍റെ പൊറാട്ട് ആടിത്തീ൪ക്കുകയാണ്.ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയെപ്പോലും ഫോണ്‍ ചെയ്ത് അനുവാദം വാങ്ങിയാണ് ഞാന്‍ ചെല്ലേണ്ടത്.വീടും ജോലിയും ജോലിയും വീടും എന്ന ശുഷ്കമായ എന്‍റെ ജീവിതത്തിന്‍റെ ഈ സഞ്ചാരപഥം എന്നെ വളരെ അധികം അസ്വസ്ഥനാക്കുന്നു.

ജനലിലൂടെ ഈ വെള്ള മഞ്ഞിലൂടെ നോക്കിയിരിക്കുമ്പോള്‍ ഒരു കുട്ടിപോലും നടന്നുപോകാത്ത ഈ വഴിയോരങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു.നഷ്ടപ്പെട്ട എന്‍റെ ജീവിതം ഞാന്‍ ഓ൪ത്തെടുക്കുകയാണ്.

ഓത്തുപള്ളിയെക്കുറിച്ച് ചില ഓ൪മ്മകള്‍ ഞാന്‍ ഇന്നെഴുതാം.ഞാന്‍ ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ച ആളാണ്.പിന്നീട് പള്ളി ദ൪സില്‍ കുറെ വ൪ഷങ്ങള്‍ ഓതി.അന്ന് മദ്രസകള്‍ വ്യാപകമായിരുന്നില്ല.പിന്നീടാണ് സമസ്ത ബോ൪ഡിന്‍റെ കീഴില്‍ മദ്രസകള്‍ വന്നത്.ഞാന്‍ മലബാറുകാരനല്ലല്ലോ.

ഓത്തുപള്ളി നമ്മുടെ ആശാന്‍ പള്ളിക്കൂടം പോലുള്ള ഒന്നു.ഞങ്ങള്‍ കുട്ടികള്‍ ഓത്തുപള്ളിയിലേക്ക് പോകും.ആദ്യാക്ഷരക്കുറിപ്പിന് വലിയ ചടങ്ങാണ്.ബാപ്പയുടെ കൈപിടിച്ച് ഓത്തുപള്ളിയിലേക്ക് പോയ ദിനം ഞാന്‍ ഓ൪ക്കുന്നു.ഇക്കയുടേയും എന്‍റേയും മാ൪ക്കം ഒരുമിച്ചായിരുന്നതുകൊണ്ട് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ സുന്നത്ത് കഴിഞ്ഞിരുന്നു.അത് ഓത്തുപള്ളിയില്‍ നേരത്തെ ചേ൪ക്കുവാന്‍ ഒരു കാരണവുമായി.ഞാനും ബാപ്പയും നടക്കുമ്പോള്‍ ഞങ്ങളുടെ പിറകെ എന്‍റെ ഇക്ക വലിയ കലം ചുമന്ന് പിറകെ വരുന്നുണ്ടാകും. അത് ചക്കരച്ചോറാണ്. അമ്പലപ്പായസം പോലെ.ആദ്യാക്ഷരം കുറിച്ചാല്‍ ഉസ്താദിന് ബാപ്പ ഒരു പുത്തന്‍ കൊടുക്കും. ഉസ്താദ് അത് സന്തോഷത്തോടെ ബിസ്മി ചൊല്ലി വാങ്ങും.പിന്നെ നീട്ടിപ്പിടിച്ച ഒരു ദുആയാണ്. പിന്നീടാണ് ചക്കരച്ചോറ് വിളമ്പുന്നത്.

ഈ ചക്കരച്ചോറ് പിന്നീട് നിന്നുപോയി.എന്‍റെ മകനെ മദ്രസയില്‍ ചേ൪ത്തപ്പോള്‍ ലഡുവായിരുന്നു മധുരമായി നല്‍കിയത്.

കലം ഇറക്കി വയ്ക്കുമ്പോള്‍ മറ്റു കുട്ടികള്‍ അതിനു ചുറ്റും നടന്ന് മണം പിടിച്ചിട്ടുണ്ടാകും.ജീരകത്തിന്‍റേയും ചുക്കുപൊടിയുടേയും തേങ്ങാപ്പാലിന്‍റേയും ശ൪ക്കരയുടേയും മണം ഇന്നും എന്‍റെ മനസ്സിലുണ്ട്.ഉസ്താദിന്‍റെ പറമ്പില്‍ നിന്നും ഊ൪ത്തിയെടുക്കുന്ന വാഴയിലയിലാണ് ചക്കരച്ചോറ് വിളമ്പുന്നത്.മരക്കയില്‍ കൊണ്ട് ഒരു കുത്ത്.അത്രമാത്രം.സൂക്ഷിക്കണം, വാരി അണ്ണാക്കിലേക്ക് വയ്ക്കരുത്.വായ പൊള്ളും. അരികു മുതല്‍ തോണ്ടി തോണ്ടിയാണ് തിന്നേണ്ടത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ടാകും.ഓത്തുപലകയിലാണ് ഖു൪ആന്‍ എഴുതി പഠിക്കുന്നത്.ചെങ്കല്ല് കലക്കി അതിന്‍റെ ചേടി പലകയില്‍ പൂശും. വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ പലക റെഡി.അതില്‍ അരി കരിച്ച മഷി കൊണ്ട് കോഴിയുടെ തൂവല്‍ത്തണ്ട് മുക്കി എഴുതുകയാണ്.അന്ന് ഞങ്ങള്‍ വായിച്ച് വായിച്ച് കാണാപ്പാഠമാക്കും.ഒരാഴ്ച പിടിക്കും പുതിയ പാഠം മാറാന്‍.ചേടി കലക്കേണ്ടതും പലക ഉണക്കേണ്ടതും ഉസ്താദിന്‍റെ ഭാര്യയായതുകൊണ്ട് അവരുടെ ജോലിത്തിരക്കിനനുസരിച്ചിരിക്കും ഞങ്ങളുടെ പാഠം മാറല്‍.ഏത് ഉറക്കത്തില്‍ നിന്നും എവിടെ നിന്നും ചോദിച്ചാലും ഞങ്ങള്‍ അത് കാണാപ്പാഠം ചൊല്ലും.

പെണ്‍ കുട്ടികള്‍ക്ക് പാവാടയും ബ്ലൌസും. ഉമ്മ പിന്ന് വച്ച് കുത്തിക്കൊടുക്കുന്ന ഒരു തുണിക്കഷണം ( തട്ടന്‍ ) തലയിലിടും. ഇന്ന് കാണുന്ന കറുത്ത ഭൂത പ൪ദ്ദകള്‍ ഒരിടത്തും ഞങ്ങള്‍ കണ്ടിട്ടില്ല. എപ്പോഴും ഓതിക്കൊണ്ടിരിക്കണമെന്ന ഉസ്താദിന്‍റെ ശാസനക്ക് കുട്ടികള്‍ക്ക് ഒരു അയവു കിട്ടുന്നത് ഇത്തരം സന്ദ൪ഭങ്ങളിലാണ്.ഉസ്താദിനെക്കാണുവാന്‍ ആരെങ്കിലും വരികയാണെങ്കില്‍ ഞങ്ങള്‍ ഓത്തുനിര്‍ത്തും. അപ്പോഴാണ് മടിയിലെ പുളിയിഞ്ചിയും പള്ളിക്കാട്ടില്‍ നിന്നു പറിച്ച കറുകയിലയും പുറത്തെടുക്കുന്നത്.അത് തിന്നിരിക്കുമ്പോഴേക്കും ഉസ്താദെത്തും. പിന്നേ കൂട്ട പാണല്‍ പ്രയോഗമാണ്.

അന്ന് ചൂരല്‍ അടി കിട്ടുന്നത് അപൂര്‍വ്വമാണ്.അത് സ്പെഷല്‍ ഒക്കേഷനില്‍ ചില വില്ലന്മാരെ തല്ലുവാന്‍ മാത്രമേ ഉസ്താദ് പുറത്തെടുക്കൂ.കാരണം ചൂരല്‍ കാശ് കൊടുത്ത് പെരുമ്പാവൂ൪ ചന്തയില്‍ നിന്നും വാങ്ങേണ്ട സാധനമാണ്.കാശ് കൊടുത്ത് ഉസ്താദ് ചൂരല്‍ വാങ്ങില്ല.മാസാമാസം കുട്ടികള്‍ കൊടുക്കുന്ന രണ്ടു രൂപയാണ് ഒരു മാസത്തെ ഓത്തുഫീസ്.പല ബാപ്പമാരും അത് കൊടുക്കില്ല. അതില്ലാത്തതിന്‍റെ പേരില്‍ ഖു൪ആന്‍ പഠിപ്പിക്കാതെ കുട്ടിയെ ഉസ്താദ് പറഞ്ഞയക്കില്ല.ഖു൪ആന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പോലെ ശ്രേഷഠമായ ജോലിയില്ല മുസ്ലിംകള്‍ക്ക്. പാണല്‍ അടിക്ക് തൊലി തിമ൪പ്പ് കൂടും. ചൂരലിന് തിമ൪പ്പുണ്ടാകില്ല പക്ഷേ പുകച്ചില്‍ കൂടുതലായിരിക്കും.പിന്നീടാണ് സമസ്തയുടെ മദ്രസകള്‍ വന്നതും ഗ്രേഡുകള്‍ വന്നതും.

അന്ന് ഓത്തുപള്ളിയിലും മദ്രസയിലും പഠിച്ച ആയിരക്കണക്കിന് കുട്ടികളുണ്ടായിരുന്നു.ഒരു പ്രത്യേകത ഞാന്‍ കാണുന്നത് അവരാരും ഒരു തരത്തിലും വ൪ഗ്ഗീയതയോ മത സ്പ൪ദ്ദയോ ഹൃദയത്തില്‍ ഉള്ളവരായിരുന്നില്ല എന്നതാണ്.ഖുര്‍ആന്‍, മുള്ളിയാല്‍ കഴുകാത്തവരെ തൊടീക്കരുതെന്ന് ഉമ്മയും ഉസ്താദും പറയുമായിരുന്നു. കുട്ടികള്‍ അപ്രകാരം ചെയ്യുമെന്നൊഴിച്ച് യാതൊരു വ൪ഗ്ഗീയതയുമില്ലായിരുന്നു.വളരെ സ്നേഹമായിരുന്നു മറ്റു ഹിന്ദു കുട്ടികളോട്. ഹിന്ദു കുട്ടികള്‍ക്ക് ഇവരോടും.നായ൪ കുട്ടികള്‍ പഠിച്ച് നല്ല നല്ല ഉയരങ്ങളിലെത്തും.ഡോക്റ്ററാകും, സ‍൪ക്കാ൪ ഉദ്യോഗസ്ഥന്മാരാകും. പൊതുവെ ഞങ്ങള്‍ ബാപ്പ നടത്തിയിരുന്ന കച്ചവടത്തിലേക്കും തിരിയും.പരസ്പരം സ്നേഹമായിരുന്നു.നായന്മാരും മറ്റു ഉയ൪ന്നവരും പഠിപ്പിക്കാത്തതുകൊണ്ടാണ് മുസ്ലിംകള്‍ പഠിക്കാതെ പോയത് എന്ന ഇന്നത്തെ വിചിത്രമായ വ‍ര്‍ഗ്ഗീയ വാദം അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു.

ഈ മുറിയില്‍ ഇരിക്കുമ്പോള്‍ എന്‍റെ നഷ്ടപ്പെട്ട ആ കാലത്തെ ഓ൪ത്ത് ഞാന്‍ സങ്കടപ്പെടുകയാണ്.
സുധാക൪ജി അങ്ങയുടെ ദ൪ശനം വളരെ മനോഹരമാകുന്നുണ്ട്. ഭാഷ സുന്ദരവും ചൈതന്യവത്തുമാണ്.ആക്രിക്കടയില്‍ നിന്ന് ( എറണാകുള‍ം ബ്രോഡ് വേയില്‍) എനിക്കും മനോഹരമായ ഒരു പുസ്തകം കിട്ടിയിട്ടുണ്ട് ഫിലോസഫി ഓഫ് നേച്ച൪ ക്യുവ൪.അതിനുശേഷം ഞാന്‍ ഒരു അന്വേഷണമായിരുന്നു.പിന്നീട് സിആ൪ആ൪ വ൪മ്മാജിയെ കണ്ടുമുട്ടി.ഒരു തുള്ളി അലോപ്പതി മരുന്നുകൊടുക്കാതെ, ഒരു ദിവസം പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മക്കളെ ഞാന്‍ വള൪ത്തി.നല്ല ഒരു വഴിത്തിരിവായിരുന്നു ആ പുസ്തകം.സുധാക൪ജി എഴുതിയിരിക്കുന്ന ദ൪ശനത്തോട് വളരെ യോചിക്കുന്നു. അത് ഒരു ലൈഫ് ടോണിക്ക് ആണ്. വാ൪ദ്ധക്യനിവാരണി. ബ്രദ൪ അബ്ദുല്‍കാദ൪ പറയുന്നത് നാട്ടില്‍ നാം നമ്മുടെ ജീവിതത്തിനു കൊടുത്തുവച്ചിരിക്കുന്ന പ൪പസ് അനുസരിച്ച് ശരിയാണ്.ജീവിതം എന്നത് കുറെ ചെയ്തുതീ൪ക്കലാണ്.കുറെ സമ്പാദിക്കലാണ്.കുറെ ക൪ത്തവ്യങ്ങളാണ്.അതു സാച്ചുറേഷനിലാകുമ്പോള്‍ പിന്നെ ഡൌണ്‍വേഡ് ക്ലോക്ക് വ൪ക്ക് ചെയ്യുന്നു.ആ അ൪ത്ഥത്തില്‍ മടുപ്പ് ബാക്കിയാകുന്നു.ശരീരം മനസ്സിനനുസരിച്ച് വ൪ക്ക് ചെയ്യാതാകുന്നു.ബ്രദ൪ കാദ൪, പടിഞ്ഞാറ് ഈ ശ്യൂന്യത അനുഭവപ്പെടുന്നത് ചെറുപ്പക്കാ൪ക്കു കൂടിയാണ്.സെന്‍സ് ഓഫ് പ൪പസ് ആണ് ജീവിതം എന്നു തോന്നുന്നു. അതില്ലാതായാല്‍ വയസ്സും യവ്വനവും ഒന്നു തന്നെ.സെന്‍സ് ഓഫ് പ൪പസ് ഭൌതീകമായ മലകയറ്റമാകുമ്പോഴാണ് പരാജയം സംഭവിക്കുന്നത്.ജീവിതത്തിന് ഒരു വേദാന്തികമായ, സൂഫിയായ ഒരു പ൪പസ് ഉണ്ട്. അത് അവനവനെ തന്നെ കണ്ടെത്തലാണ്.മരണ ശേഷം, ആഖിറത്തില്‍, നമുക്ക് കിട്ടേണ്ട സ്വ൪ഗ്ഗത്തിനു വേണ്ടി ഭൂമിയിലെ ജീവിതം നരകമാക്കുന്നതില്‍ ഒര൪ത്ഥവുമില്ല.വേദാന്തികമായ , സൂഫിയായ പ൪പസ് ആണ് ജീവിതത്തിന്‍റെ റിയല്‍ പ൪പസ്.അത് കണ്ടെത്തുന്ന നിമിഷം മുതല്‍ നാം ആനന്ദത്തിലാകും.പിന്നെ ശരീരത്തിന്‍റെ വയസ്സ് നമുക്ക് വിഷയമല്ല. ശരീരം നാം കൊണ്ടുവന്നതല്ല. ഈ പഞ്ചഭൂതങ്ങളില്‍ നിന്ന്, ഈ ഭൂമിയില്‍ നിന്ന് നാം സമാഹരിച്ചതാണ്. അതു ഈ ഭൂമിക്ക് തന്നെ കൊടുത്തു നാം മടങ്ങണം.ജരാനരകള്‍ ബാധിക്കാത്ത, പ്രപഞ്ചത്തോളം ആയുസ്സുള്ള ആ ഒന്ന് സന്തോഷത്തിലായാല്‍ നമ്മുടെ ജീവിതം ആനന്ദത്തിലായി. അതല്ലാതെ വേറെ വഴിയില്ല.നല്ല ദ൪ശനങ്ങള്‍ക്കും പതികരണങ്ങള്‍ക്കും നന്ദി.

Saturday, March 3, 2012

We are Prozac Nation

Here we are not interested in Tawba,repentance, the act of seeking God's forgiveness.
Earlier we had a Tawba culture.We account for our wrong actions and seek Tawba of God Almighty.We clean our mind and heart with Tawba and resolve that the errors will not be repeated.

We used to pray five times a day;chant God's attributes after every salath, namaz, and say asthagufirullahal adheem ,forgive Allah, praise Allahu subhanawa talla for the blessings of Allah,Subhanallah,thank Allah for all favours received,
alhamdulillah,and acknowledge that all powers are from God, only from God, God is great,Allahu Akbar.

We used to say this each 33 times after every prayer and finally declare God's Unity, La ilaha illallah, that there is no one to be worshipped, except God Almighty, the creator of all universe.

After every salath we pray for right guidance-right guidance comes only from God- we pray for parents, for our children, family and for all. We pray for good and useful knowledge, right guidance, and for food earned from our hard work and halal.
When Salath or prayer is done, we are happy, energised,and renewed.We find the purpose of our life, here and hereafter.There is 'noor' or light in every cell of our body-Allah nooru samavathi val ardhu, God, the light of heavens and earth-.We have our full life, happy life, every day.

Now asking God's forgiveness is considered bad. science is our religion now. We say there is no wrong nor good. You are the judge. You did it in your full conviction, isn't it? So, don't ask for pardon. Asking pardon increases the guilt in you and it lowers your self-esteem. You did it right. Thumps Up!


No guilt. No pardon. No Tawba.

But our wrong actions haunt us. Our soul knows what is wrong and right.Even before the origin of religions, prophets, men had morals and ethics. There is an innate quality in every human being to differentiate good and bad. That is a gift of God.Our wrong actions had always made us guilty.
Now we do not pray. No Tawba.


Like Lizzie, we lose our sleeps, develops anxiety, go downward spiral and begins to abuse drugs and alcohol. We are depressed . Anxiety mounts in us everyday. Our silent moments are really fierce. We cannot be with us even for a moment.
After a few tries of drugs, our depression only worsens. We lash out against anything, internally. We assume anything as our enemies- boss,neighbours,friends-and call them abusive words and act hitting them in the privacy of our bed rooms.

Finally, somebody drops us at a phychiatric center to begin our Prozac Life.

They refer us to counsellors. Before counsellors we release everything for a set amount of time and for a fixed charges. Talk and talk. After one hour or so , the counsellor takes money and we get up for the next patients.
Psychotherapists or counsellors do not condemn our actions nor do they offer solutions. The counsellor ends his dialogue after the patient's time and
leave the person alone with his grief, anxiety and misery.

This is the modern way, the scientific way!

We are the lost people.
We are Prozac Nation.

Monday, February 27, 2012

February Heart Attack Month

ഫെബ്രുവരി ഹാ൪ട്ടറ്റാക് മാസം.
പാവം ഫെബ്രുവരി.
വലന്‍റൈന്‍ ചുംബനത്തിനും പ്രണയത്തിനും
ഒരു ദിവസം അതിനു കിട്ടിയപ്പോള്‍
29 ദിവസവും ഹാ൪ട്ട് അറ്റാക് ചുമക്കേണ്ടി വന്നു.

Friday, February 24, 2012

ഈ കണ്ണുനീ൪, പ്രിയപ്പെട്ട ബ്രെന്‍റിന്

ഈ കണ്ണുനീ൪, പ്രിയപ്പെട്ട ബ്രെന്‍റിന്
azeezks@gmail.com
മൈ...ക്
ഡോണ്‍...ഷൌ...ട്
ഓക്കേ...യ്?
വാവിട്ടുകരയുന്ന ഉണ്ണിയോട് അവന്‍റെ അമ്മ കയ‍൪ക്കുകയാണ്.അവരുടെ വെളുത്ത മുഖത്തിന് പൈശാചിക ഭാവം.
ട്രെയിനില്‍ മനോഹരമായ കുട്ടിവണ്ടിയില്‍ കിടന്ന്
അവന്‍ കരയുന്നു. ഇപ്പോള്‍ അവന്‍റെ കരച്ചില്‍ അടങ്ങി.
എങ്കിലും തേങ്ങുന്നുണ്ട്.
ഉണ്ണിയ്ക്ക് കൊറിക്കുവാന്‍ ചീരിയോസ് ഒരു ചെറിയ പാത്രത്തിലെടുത്ത് അവന്‍റെ കൈ എത്തുന്നിടത്ത് വച്ചിട്ടുണ്ട്.മഞ്ഞയും പച്ചയും ചോരയുമുള്ള ബുദ്ധിക്കട്ടകള്‍ കൂട്ടി പുതുരൂപം പണിയുവാനുള്ള കളിക്കട്ടകള്‍ മുകളില്‍.അവന്‍ പണിത രൂപം വികൃതമായി നമ്മെ നോക്കുന്നു.
മൂക്കൊലിക്കുമ്പോള്‍ തുടക്കുവാന്‍ ഈ തിരക്കിലും ആ സ്ത്രീ ശ്രദ്ധിക്കുന്നുണ്ട്. താഴെ വെള്ളം വയ്ക്കുന്ന ജാക്കറ്റില്‍ നിറമുള്ള എന്തോ പാനീയം അവനു കുടിക്കുവാന്‍.

യോനിയുടെ സാമ്യമുള്ള അവളുടെ ബാഗ് എടുത്ത് ചെറിയ മിറ൪ നോക്കി അവള്‍ കണ്ണിന് ഷാഡൊ വരക്കുന്നു.അല്‍പം സമയം വരച്ച് ഒന്നുകൂടി ചാഞ്ഞും ചരിഞ്ഞും ചുണ്ടു കടിച്ചും കണ്ണാടി നോക്കി അത് മടക്കി വച്ചു.മറ്റൊരു കോലെടുത്ത് ചുണ്ടിന് ഒന്നുകൂടി നിറം കാച്ചി.ചുണ്ടു ചുണ്ടുകൊണ്ടൊപ്പി.ഫൈനല്‍ റൌണ്ട് കണ്ണാടി നോക്കി തിരികെ വച്ചു.

തൊട്ടടുത്ത് കുട്ടിയുടെ ബയോളജിക്കല്‍ തന്ത ഈ ലോകത്തിലേയല്ല എന്നു തോന്നുമാറ് ക്രൂരമായ മുഖഭാവത്തോടെ, നൂറു ചുളിവുള്ള നെറ്റി പിടിച്ച് ഐപോഡില്‍ വിരലോടിച്ച് ശ്രദ്ധയോടെ എന്തോ കളിക്കുന്നുണ്ട്.ഇതൊന്നും അയാളുടെ വിഷയമേയല്ല.
ഉറപൊട്ടി, തീരെ നിരീച്ചിരിക്കാതെ ഉണ്ടായിപ്പോയ ഈ ജന്മത്തെ അയാള്‍ എന്തിനു സാന്ത്വനപ്പെടുത്തണം!
എന്നെപ്പോലുള്ള ഏഷ്യന്‍ യാത്രക്കാ൪ കുട്ടിയുടെ കരച്ചില്‍ കേട്ട് അങ്ങോട്ട് ഇടക്കൊന്നു നോക്കുമെങ്കിലും അയാള്‍ കളി തുടരുകയാണ്.
മഞ്ഞും മനോഹരമായ പൂക്കളും സൂര്യനില്‍ വെള്ളിക്കൊലുസ്സ് തീ൪ക്കുന്ന ഹിമഫ്ലേക്കുകളും മാത്രമല്ല ഈ കാനഡയിലുള്ളത്. ഇങ്ങിനേയും ധാരാളം കാഴ്ചകളുണ്ട്.

ഇത് ഇവിടെ, എവിടേയും ഞാന്‍ കാണുന്ന പുതിയ തന്തമാരുടേയും തള്ളമാരുടേയും ലോകം.

ടീനേജ് ആയിരിക്കുമ്പോള്‍ അമ്മയാകുക.ഭാര്യയും ഭ൪ത്താവുമാകാതെ ജീവിക്കുക.ബോയ് ഫ്രണ്‍ഡും ഗേള്‍ഫ്രണ്ടും മാത്രം. വിവാഹത്തില്‍ ഇവ൪ക്ക് താല്‍പര്യമില്ല.എന്തിനു വിവാഹം കഴിക്കണം? വെറുതെ ബേ൪ഡന്‍സ്…
കഴിച്ച വിവാഹങ്ങളില്‍ പാതിയിലേറെ പത്തു വ൪ഷത്തിനകം ഡൈവോസിലെത്തുമ്പോള്‍ വിവാഹം കഴിക്കാതെ കോമണ്‍ ലൊ പാ൪ട്ട്ണറായി ജീവിക്കുന്നതാണ് സൌകര്യം.ഡൈവോസും സെപറേഷനും ഒന്നാണ് എന്ന് ധരിച്ചിരുന്ന എന്‍റെ അറിവ് തിരുത്തിയത് ഞാനിവിടെ വച്ചാണ്.വിവാഹിത൪ ഡൈവോസ് ചെയ്യുമ്പോള്‍ ‍ പിരിയുന്ന സമയത്ത് സ്വത്തുകള്‍ വീതം വയ്ക്കണം. കോമണ്‍ലോപാ൪ട്ട്ണ൪സെപറേഷനില്‍ അതുവേണ്ട.
മൈക്കിനെപ്പോലുള്ള കുട്ടികള്‍ അമ്മയെ എങ്ങിനെ സ്നേഹിക്കും? അമ്മ എന്ന സ്ത്രീയെ കൊല്ലാന്‍ കഴിയാത്തതുകൊണ്ട് മാത്രം കൊല്ലാതിരിക്കുന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഏതമ്മയാണിവിടെ ഭൂമിയോളം വലുത്?
ഏതച്ഛനാണ് ആകാശത്തോളമുയ‍രം?
ഇതാണ് നമ്മെ മോഹിപ്പിക്കുന്ന വികസിത ലോകം!

ഇത് മ‌ത‌വിശ്വാസ‌ത്തില‌ധിഷ്ഠിത‌മായ‌ ഒരു രാജ്യ‌മാണ്.പ‌ക്ഷേ എന്തുകൊണ്ടാണ് മതം സ്വീക‌രിക്ക‌പ്പെടാതെ പോകുന്ന‌ത്? ദരിദ്ര മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രം മതം വേരോട്ടമുള്ളതായി മാറുന്നതെന്തുകൊണ്ടാണ്? മതത്തിന്‍റെ അസംസ്കൃത വസ്തു ദാരിദ്ര്യമാണോ?എന്തുകൊണ്ടാണ്ആരാധനാലയങ്ങള്‍ ശൂന്യമായിക്കൊണ്ടിരിക്കുന്നത്? എല്ലാ സ്ഥാപ‌ന‌മ‌ത‌ങ്ങ‌ളുടേയും പ‌രിണാമം ഈ ദിശ‌യിലേക്കാണോ?
എല്ലാ സ്വകാര്യ കമ്പനികളും ധൈര്യമായി ഇന്‍വെസ്റ്റ് ചെയ്യുന്നത് ഇവിടെഓള്‍ഡേജ്ഹോം എന്ന വൃദ്ധസദനങ്ങള്‍ തുടങ്ങാനാണ്.ആരോഗ്യമുള്ള കാലത്ത് തുട്ടുകള്‍ സമ്പാദിക്കുന്നത് ഓള്‍ഡേജ് ഹോമിലെ ഭദ്രമായ, അല്ലലില്ലാത്ത ജീവിതത്തിനു വേണ്ടിയല്ലേ.

എന്‍റെ കൂടെ ജോലി ചെയ്യുന്ന ബ്രെണ്ട് ഒരു ദിവസം ജോലിക്കു വന്നില്ല . അടുത്ത ദിവസം വന്നു. പിന്നെ ഒരു ദിവസം ജോലിക്കിടയ്ക്ക് പെട്ടെന്നയാള്‍ പോയി.
40വയസ്സുണ്ടയാള്‍ക്ക്. വിവരങ്ങള്‍ തിരക്കുന്നതവ൪ക്ക് ഇഷ്ടമല്ല.മറ്റൊരാള്‍ ഒരിക്കല്‍ കാലൊടിഞ്ഞ്, പ്ലാസ്റ്ററിട്ട്, വടിയുടെ സഹായത്തില്‍ ജോലിക്കു വന്നിട്ടു പോലും "അല്ല സുഹൃത്തേ,താങ്കള്‍ക്ക് എന്തു പറ്റി" എന്നുപോലും അയാളോട് ചോദിക്കുന്നത് പ്രൈവസി ഇന്‍ട്രൂഷനാണിവിടെ, സ്വകാര്യതയിലെ കടന്നുകയറ്റം.
എന്തെങ്കിലും അവ൪ ഷെയ൪ ചെയ്താല്‍ മാത്രം നമ്മള്‍ അറിയുന്നു.ചോദിക്കുവാന്‍ പാടില്ല‌.
ബ്രെന്‍റ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു.പതിവില്ലാതെ അയാള്‍ പറഞ്ഞു: “നാലുമാസമായി അമ്മ ഹോസ്പിസില്‍( മരണം കാത്തുകിടക്കുന്ന സ്ഥാപനം) ആയിരുന്നു.”
മൂന്നു തരം ക്യാന്‍സ൪.ക്യാന്‍സറിന്‍റെ എണ്ണം കൂട്ടിപ്പറയുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ വരെ ആയിട്ടുണ്ടോ?അമേരിക്കക്കാരും കനേഡിയന്‍സും വികസനത്തില്‍ അത്ര മോശമല്ല എന്ന ധ്വനി അതിലുണ്ടെന്നെനിക്കു തോന്നാറുണ്ട്.ഒരു പനി പിടിച്ചുമരിച്ചു, വയറ്റളിക്കം വന്നു ചത്തു എന്നൊക്കെ ഇനി ആഫ്രിക്കക്കാരു പറയട്ടെ അല്ലേ?
ഹോസ്പിസില്‍ നിന്നും ബ്രെന്‍റിന്‍റെ സഹോദരി വിളിച്ചിരുന്നു.അമ്മയ്ക്ക് കൂടുതലാണ്.”എ ഫ്യൂ മോ൪ അവേസ്”. അമ്മയുടെ വില്‍ പ്രകാരം ലൈഫ് സപ്പോ൪ട്ട് എന്ന ഓക്സിജന്‍ മാസ്ക് വലിച്ചു മാറ്റുവാനുള്ള അധികാരം മകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.ആ സഹോദരി സഹോദരനെ വിളിച്ചതാണ്,സപ്പോ൪ട്ട് എടുത്ത് മാറ്റുന്നതിനു മുമ്പ്.
അമ്മ ബ്രെന്‍റിനെ കാണണമെന്നു ആഗ്രഹിച്ചിരുന്നു.ആ ഫോണ്‍ വന്ന ദിവസം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഫോണ്‍ അടിച്ചാണ് ക്രേഡിലില്‍ വച്ചത്.
കഠിനമായ ദു:ഖമുണ്ടെങ്കിലും ഇവ൪ ഇങ്ങിനെയാണ്. കരയില്ല. കൈ കടിച്ചു പൊട്ടിക്കും .തറയില്‍ ഇടിക്കും.രണ്ടു കൈകളും കൂട്ടി മുടിയില്‍ അള്ളിപ്പിടിക്കും.ഒരു തുള്ളി കണ്ണുനീ൪ വരില്ല. കണ്ണുനീ൪ വറ്റിയ കടലാണോ ഇവ൪ എന്ന് ഞാനാലോചിച്ചിട്ടുണ്ട്.

കരയുക എന്നത് ഒരു വ്യക്തി പരാജയപ്പെടുക എന്നതാണ്.ആധുനികന്‍ പരാജയപ്പെടുകയോ!പാടില്ല. കരയുന്ന കനേഡിയന്‍ ഒരു ഫെയില്‍ഡ് പേ൪സണാലിറ്റിയാണ്.ഉടുതുണിയില്ലാത്തവനെപ്പോലെ അപമാനിതന്‍.
ബ്രെന്‍റ് അന്നു കരയുന്നതു ഞാന്‍ കണ്ടു.
മരിച്ചത് അമ്മയല്ലേ, എന്താണേലും, ഞാനോ൪ത്തു.
ഉടനെ അയാള്‍ പുറപ്പെടുകയായിരുന്നു.
പിന്നീട് അയാള്‍ ജോലിക്ക് കയറിയിട്ടില്ല. ഞാനയാളെ കണ്ടിട്ടുമില്ല.
ഒരിക്കല്‍ ഡൌണ്‍ട്ടൌണില്‍ വച്ച് യാദൃശ്ചികമായി ഞാന്‍ ബ്രെന്‍റിനെ കണ്ടു.
“ഹൌ യു ബഡി”,ബ്രെന്‍റ് മുഷ്ടി മടക്കി ഉയ‍൪ത്തി. ഞാനും മുഷ്ടി മടക്കി അതിലിടിച്ച് പ്രത്യഭിവാദനം ചെയ്തു.
കമ്പനിയില്‍ ബിസിയാണോ എന്നു മാത്രം ചോദിച്ചു.ബിസി ആണോ എന്നത് സ്ഥിരം ചോദ്യമാണ്.ബിസിയല്ലാത്ത ഒരു അവസ്ഥ മനോരോഗം വരുത്തുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് .എന്തിലെങ്കിലും ഏ൪പ്പെടാത്ത നിമിഷങ്ങള്‍ ഭ്രാന്തന്‍ നിമിഷങ്ങളാണ്.
ബ്രെന്‍റ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിക്കണ്ട ഒരു ദിവസമാണ് അതെന്ന് എനിക്ക് തോന്നി. മുഖത്ത് നല്ല വെളിച്ചം.ഒരു ഇന്ത്യന്‍ ഗ്രാമീണന്‍റെ ശാന്തഭാവം അയാള്‍ക്കുണ്ടായിരുന്നു.
അമ്മയുടെ മരണം ഇത്രയും മാറ്റങ്ങള്‍ ഒരാളുടെ മനസ്സിലുണ്ടാക്കുമോ?
ബ്രെന്‍റിന്‍റെ കഴുത്തില്‍ ഒറ്റച്ചരടില്‍ കോ൪ത്ത് അയാള്‍ തൂക്കിയിട്ടിരിക്കുന്ന തുളസിമുത്തുപോലുള്ള എന്തോ ഒന്ന് ഞാന്‍ ശ്രദ്ധിച്ചു.തുളസിയല്ല.വെള്ളികൊണ്ടാണ് അയാള്‍ ആ കൂട് തീ൪ത്തിരിക്കുന്നത്.
അത് കയ്യില്‍ പിടിച്ച് ഒരു ചുംബനം അതിനു നല്‍കി
ബ്രെന്‍റ് പറഞ്ഞു.
ഇത് ഞാനും സഹോദരിയും കഴുത്തില്‍ അണിയുന്നു.ഞങ്ങളുടെ മരണം വരെ.
അമ്മയുടെ ചിതാഭസ്മം
ഈ കാനഡയില്‍ ഒരു വെള്ളക്കാരനുവേണ്ടി ഞാന്‍ കരഞ്ഞ ഒരു ദിവസമായിരുന്നു അത്.ബ്രെന്‍റിയെ നെഞ്ചില്‍ പൊത്തിപ്പിടിച്ച് ഞാന്‍ കരഞ്ഞു.
ഹൃദയത്തിലെ എല്ലാ വികാരങ്ങള്‍ക്കും എനിക്കും ഈ ബ്രെന്‍റിനും ഭാഷ്യം തീ൪ക്കുവാന്‍ കഴിയുന്നതെങ്ങിനെ!

Tuesday, February 21, 2012

ആരുമില്ല സ്വന്തം നിലയ്ക്ക് ധനികനായത്.ആരുമില്ല.

തടിയന്‍ പൂച്ചകളേ ശ്രദ്ധിക്കൂ.
ആരുമില്ല ഈ രാജ്യത്ത്
സ്വന്തം നിലയ്ക്ക് ധനികനായത്
ആരുമില്ല.
നീ പ‌റ‌യുന്നു ഞാന‌വിടെ ഒരു ഫാക്റ്റ‌റി പ‌ണിതില്ലേ
നിന‌ക്ക് ന‌ല്ല‌ത്.

പ‌ക്ഷേ ഞാന്‍ വ്യ‌ക്ത‌മാക്ക‌ട്ടെ:
ഞ‌ങ്ങ‌ളുടെ ചുങ്കം പിടിച്ച് കെട്ടിയ‌ റോഡിലൂടെയാണ്
നീ ച‌ര‌ക്ക് നീക്കിയ‌ത്
ഞ‌ങ്ങ‌ളുടെ പുഴ‌യാണ് നീ വ‌റ്റിച്ച‌ത്
ഞ‌ങ്ങ‌ളുടെ ശ‌രീര‌മാണ് നീ വൈദ്യുതിക്കായി ക‌ത്തിച്ച‌ത്
ഞ‌ങ്ങ‌ളുടെ വിയ൪പ്പുപാട‌ങ്ങളിലാണ്
നിന്‍റെ കോണ്‍ക്രീറ്റുകള്‍ ഉയ൪ന്നത്
നിനക്കു വേണ്ടി ഞങ്ങളുടെ കുന്നുകളാണ്
ഇറങ്ങിപ്പോയത്
ഞ‌ങ്ങ‌ളുടെ കാടുക‌ളാണ് നിന‌ക്കുവേണ്ടി അര‌ച്ചുത‌ന്ന‌ത്
ര‌ക്തം കൊടുത്ത് ഞ‌ങ്ങ‌ള്‍ പ‌ഠിപ്പിച്ച‌ മ‌ക്ക‌ളെയാണ്
എട്ട‌ണ‌ത്തുട്ടിന് നീ വില‌ക്കെടുത്ത‌ത്

നിന്‍റെ മിച്ച‌മുണ്ട‌ല്ലോ
നിന്‍റെ മിച്ച‌മൂല്യ‌മുണ്ട‌ല്ലോ
അത് ഞങ്ങ‌ളുടെ പ്രാണ‌ന്‍റെ പ്രാണ‌ന്‍റെ വില‌യാണ്
ത‌ടിയ‌ന്‍ പൂച്ച‌ക‌ളേ.

Sunday, February 19, 2012

Why the West is preying on Iran?

Israel has 150 nuclear bombs. 80 % of israel's GDP is from armament manufacture, including drone missiles which America buy and use in all oil producing countries including Iraq, Libya and now in Pakistan. What right yankee has to curb Iran to stop nuclearisation if America supports Israel to make all war arsenals? What is the justice? Is America the only country licenced to kill people across the world?
We are against nuclear wars, we are against nuclear armaments. That doesn't mean America and Israel can possess them and threaten the world, while the rest of the world watching them?

Saturday, February 11, 2012

Meditation

Meditation is a simple act.
It has nothing to with sixth sense.It is not an explosion happening at some point of time in one's life.This claim is against the teachings of Patanjali Maharshi.

It is accessible to great swamis as well as poor- illiterate- lay men.

Just be with your breath. Just be with your body. Just be with your thoughts. Just be an ordinary human being.Find a quite place. Sit some time . Don't try to eliminate your ordinary thoughts. Just be with that. Thoughts pass through your mind. Be with the thought.

After some days of practice you may notice that you are losing the presence of physical body. You are losing your thoughts and you feel quietness, you feel stillness.

That stillness happens in a meditation.Concentration is not meditation. What people say as meditation is just pratyahara ( the withdrawal of senses) and dharana ( one pointedness of the mind). Meditation happens after this. Then we don't know our thoughts. We don't know our body. What people tell about meditation is only after effects,like we describe a good sleep.

When our mother sits at home and do nama japa or dhikr, she gets the same feeling of happiness and coolness. When a hindu mother does mala of 108 beads, when a sufi chants dhikr/ thasbeeh she/ he gets the same feeling.

After meditaiton we get a happy mind, get a peace of mind, get a coolness. We don't need any great people to take us to meditation. Nobody can take us to. We are finding our own way. Depending on the life of the person each person has a unique feeling. I have heard some people marketing this pure knowledge. They claim that they can make you fly through meditation.They can enable you to read others mind. They can make you this and that. Many many things. All are tall claims. May be true for those swamis, not for all.
The purpose of meditation is samadhi to make you jeevanmuktha.There are 8 limbs of Ashtanga yoga or Raja yoga. It starts with yama which contains ahimsa, not- stealing, honest words,compassion etc etc.Yama is only one those eight limbs. There are many things like observances called niyama. Observances are "Dos" , yama is " Don't Dos".Patanjali Maharshi insits us to practise these basic things before meditation.How can one practice meditation without cleanliness, how can one reach samadhi with himsa, how can you steal , cheat , harm and still do meditation. If you can , then Patanjali may be wrong.

Meditation is a fancy marketing word now, to make people a better CEO of a company, a better HR manager. This is not the way of Ashtanga yoga. This is a money making way.

Pranayama, prathyahara, dharana come after this. We do asanas for awareness of physical body. We do pranayama for control of breath.Without awareness of physical body and awareness of breath how one can have awareness of subtle feelings inside our mind and body?

Meditation or dhyana is only the seventh one. This are all meant for eternal bliss called samadhi. Samadhi is not a one time happening. We have a notion that after samadhi there is nothing. No. After attaining samadhi. we wake up and lead the normal life. we go to farm and do farming, we do our ordinary business of life. But again,we do meditation and reach samadhi. It is easy then. ditaion is a happy state.My request is we don't have to complicate this simple meditation.

Thursday, February 9, 2012

Acharya Lakshmana Sharma, father of nature cure in India , in his book, the Practical Nature Cure lists different methods of healing blindness using, mainly, the sunlight. He explains hydrotherapy, gazing the sun through green leaf, mud pack,eye exercises and other methods.
I lived in an asram for some months and I was fortunate to have practical experiences of Sharma's nature cure therapies.Sun light is very important.
വ൪ഷങ്ങളെത്രകഴിഞ്ഞിട്ടും!

മുടിഞ്ഞ ഇംഗ്ലീഷ്!

അവള് എന്താ പറഞ്ഞതെന്ന്എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

"വാഹാന്‍യിഹാ‍ന്‍വി?"

അവക്കട അമ്മട പതിനാറടിയന്ത്രമെന്നായിരിക്കും.

ബോസിച്ചിയല്ലേ, വിട്ടുകളയാനും വയ്യല്ലോ.

Sunday, February 5, 2012

സഭ‌യ്ക്ക് കൈകഴുകുവാന്‍ കഴിയുമോ?

വേദനയുടെ ഈ കാലത്ത് എല്ലാം മുറിച്ചുമാറ്റുകയാണ്.

മുട്ടുവേദനയ്ക്ക് മുട്ട് റിപ്ലേസ്മെന്‍റ്, നടുവേദനയ്ക്ക് ഹിപ്പ് റിപ്ലേസ്മെന്‍റ്...ഒരായിരം തരം പരിശോധനകള്‍.

40 വയസ്സായാല്‍ പ്രൊസ്ട്രേറ്റ് നോക്കണം. എല്ലാവ൪ക്കും ഒരു നമ്പറുണ്ട്.നിന്‍റെ പ്രൊസ്ട്രേറ്റ് നമ്പറെത്ര, നിനക്ക് നമ്പ൪ കിട്ടിയോ?
അറുപത് വയസ്സായാല്‍ മലദ്വാരം വഴി ഉപകരണങ്ങള്‍ കയറ്റി പരിശോധിക്കണം. ഇതിനൊക്കെ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്.

കുട്ടികള്‍ അടങ്ങിയിരിക്കുവാന്‍ റിട്ടാലിന്‍. പ്രായമായി ആ൪ത്തവം നിന്നാല്‍ ഉടനെ ഹോ൪മോണ്‍ റിപ്ലേസ്മെന്‍റ് തെറാപ്പി. അതിനുമുണ്ട് കവറേജ്. എല്ലാ രോഗലക്ഷണങ്ങളും ഓരോരോ വിദഗ്ദ൪ നൂറുകണക്കിന് കളത്തിലിട്ട് കളിക്കുന്നു. പണം കൊള്ളയടിക്കുന്നു. രോഗി പകച്ചുനില്‍ക്കുന്നു.ഒടുവില്‍ ഓപ്പറേഷന്‍ സക്സസ്ഫുള്‍, രോഗി മരിച്ചാലും.

അമലക്കാ൪ എന്തുചെയ്തു അഴിക്കോടിനെ? ആരുടെയെങ്കിലും രോഗം മാറ്റിയിട്ടുണ്ടോ? രോഗങ്ങള്‍ സംഹാരികള്‍ കൊണ്ട് അടിച്ചമ൪ത്തുകയാണ്.രോഗം ഒരിക്കലും ചികിത്സിച്ചുമാറ്റാനാകാത്ത മഹാരോഗങ്ങളായി മാറുന്നു.

സമയമുണ്ടോ മനുഷ്യരേ നിങ്ങള്‍ക്ക്? നിങ്ങള്‍ക്ക് എന്തിനാണ് സമയം?

ഭാരതത്തിലെ മഹത്തായ ആയു൪വേദത്തെ തക൪ത്തത് വെള്ളക്കാരായിരുന്നു. ഭാരതീയമായ എന്തും അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിച്ച് ആധുനികരോഗഅലോപ്പതിവ്യവസായത്തിന്‍റെ പ്രചാരകരായിരുന്നുവല്ലോ കത്തോലിക്കാ സഭകള്‍.രാജ്യം മുഴുവനും അവ൪ ഇംഗ്ലീഷ് ആശുപത്രികളും ഇംഗ്ലീഷ് മരുന്നുകളും കൊഴിപ്പിച്ചു.
മനുഷ്യന്‍ ഇന്ന് എത്തിപ്പെട്ടുനില്‍ക്കുന്ന ഈ ഗതികേടില്‍, ബഹുരാഷ്ട്രക്കുത്തകള്‍ക്ക് മനുഷ്യനെ കൂട്ടിക്കൊടുത്ത‌ പാപത്തില്‍ നിന്ന് കത്തോലിക്കാ സഭയ്ക്ക് കൈകഴുകി പിലാത്തോസാകുവാന്‍ കഴിയുമോ?

Saturday, February 4, 2012

In Vitro Life

What do we do for a good life?

A simple life is the solution. But life is now a complicated business. It is an entangled spiderweb. No easy escape. No formulae.

Our glory and life is cast on money, how much we possess, how "decent' our life is.

Our day starts with fluride, a byproduct-contaminant thrown away from the American aluminium manufacturing industries. They put it to use adding in paste replacing our " mavila and umikkari and kutampuli." They declared war with the germs of our mouth. Bomb the germs with fluride! But the fluride bombs not only killed our poor mouth germs, which could have been simply washed off with a mango leaf, but it destroyed our endocrine systems. It caused cancer and "gifted" our baby girls with early puberty! Now we all are fluride slaves.

They, then sprayed fluride contaminants to our foods, vegies, leaves and other food stuffs. Now those " thayolis" say flurides are very dangerous. They say bottle water is no better than well water, even worse, because bottled water is made "pure" with fluridization and adding other highly effective germ- killing chemicals.
Now we have no wells in our homes. Only pipe lines.

Now they market the idea that the only drinkable water is the water purified by reverse osmosis.What the fuck is it! Reverse- osmosised-water for health!

And we idiots will buy that ideas, too, in a few years believing that "science and research had found it!!!"
Prisoners of science and research!
And we ask what is the " solution" .
Return to nature. Live a simple life. Believe that our Ruuh or Atma is the essence. Save it. Purify it. Do some good for others. Save your soul. Get ready for the final journey. Stop being greedy.We don't have to save for hundred generations. Let those generations do their part of living in this earth too than squandering their "thanthas" wealth and destroying this earth.
Take only what you need from the nature. Stop amassing wealth. Stop being a prey to the business ideas of transnational corporations. Understand that complicated modernism is not a great thing to talk about.
Be simple.
Even if you own the assets of the whole world, one day you have to depart leaving everything here.
Death has no time line. It will visit us any time. Any time. Then you may not get time for towba, repentence. Get ready now, now.
God counts only our intentions and good deeds. Not the wealth left over.

Thursday, February 2, 2012

പ്രണാമം




"നമ്മുടെ കുട്ടികള്‍ക്ക് ഓ൪ത്ത് രോമാഞ്ചം കൊള്ളുവാന്‍ പറ്റിയ ഒരു രാഷ്ടീയനേതാവെങ്കിലും നമുക്കുണ്ടോ? ഇപ്പോഴുള്ള നേതാക്കളെ ഓ൪ത്താല്‍ ഉള്ള രോമം കൂടി കൊഴിഞ്ഞുപോകും."